Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലക്ടറേറ്റില്‍ മോഷണം: ജനങ്ങള്‍ ആശങ്കയില്‍: അന്വേഷണത്തിന് പ്രത്യേക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:51 pm IST
inKannur

കണ്ണൂര്‍: അതീവ സുരക്ഷാ സംവിധാനമുള്ള കലക്ടറേറ്റില്‍ മോഷണം നടന്ന സംഭവത്തില്‍ ജനങ്ങള്‍ ആശങ്കയില്‍. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതര സംസ്ഥാന മോഷ്ടാക്കളെയും അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കണ്ണൂര്‍ ഡിവൈഎസ്പിയുടെയും സിഐയുടെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കലക്ടറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും 1500 രൂപയും കലക്ടറേറ്റ് കാന്റീനില്‍ നിന്നും 20,000 രൂപയുമാണ് മോഷണം പോയത്. കൂടാതെ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ കാര്യലയത്തിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിടുകയും ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിന്റെ കമ്പ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്ത മോഷ്ടാവ് ആര്‍ടിഒ ഓഫീസിന് സമീപത്തെ മില്‍മ ബൂത്തില്‍ നിന്നും 100 രൂപയും കവര്‍ന്നിരുന്നു.

കലക്ടറേറ്റില്‍ നടന്ന മോഷണം ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അതോടൊപ്പം ജനങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന കലക്ടറേറ്റില്‍ ആര്‍ക്കും ഏതു സമയത്തും കടന്നുചെല്ലാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാലക്കാട് കലക്ടറേറ്റില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ കലക്ടറേറ്റുകള്‍ക്കും പോലീസ് സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെ കുറച്ചുമാസം കണ്ണൂര്‍ കലക്ടറേറ്റിലും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് ഇതെല്ലാം നിലക്കുകയായിരുന്നു. ഇപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് കലക്ടറേറ്റിന്റെ കാവലാള്‍. സന്ധ്യയാകുന്നതോടെ കലക്ടറേറ്റ് കോമ്പൗണ്ട് ഇരുട്ടിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചം മാത്രമാണ് കലക്ടറേറ്റ് പരിസരത്ത് ലഭിക്കുക. ചുറ്റുമതിലുണ്ടെങ്കിലും ഗേറ്റ് പലപ്പോഴും പൂട്ടാറില്ല. രാത്രിയായാല്‍ കടുത്ത ഇരുട്ട് നിറയുന്നതിനാല്‍ ഈ പ്രദേശങ്ങള്‍ സാമുഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ട് നാളുകളേറെയായി. ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് തുമ്പില്‍ ജില്ലാ പോലീസ് അധികാരിയുടെ ആസ്ഥാനത്തിന് വിളിപ്പാടകലെയാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. നാട്ടിലെ പെട്ടിക്കടയില്‍ പോലും സിസിടിവി സ്ഥാപിക്കുന്ന ഇക്കാലത്ത് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തനസജ്ജമായ ഒരു ക്യാമറ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒമ്പത് സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവര്‍ത്തനസജ്ജമല്ല. നിലവിലുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അഞ്ച് സ്ഥലങ്ങളില്‍ക്കൂടി ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് ജില്ലാ ഭരണകൂടം റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിരുന്നുവെങ്കിലും ഇന്നുവരെ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ കലക്ടറേറ്റ് പരിസരം രാത്രി സാമൂഹ്യദ്രോഹികളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.