Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനറല്‍ ആശുപത്രിയിലെ ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 07:53 pm IST
inPathanamthitta

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം സൂക്ഷിക്കുന്ന ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഇന്നലെ പെയ്ത മഴയില്‍ കെട്ടിടം ചോര്‍ന്നൊലിച്ചതോടെ മരുന്നു പായ്‌ക്കറ്റുകള്‍ നനഞ്ഞുകുതിര്‍ന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ നഷ്ടം ഒഴിവാക്കിയത്. നനഞ്ഞ പായ്‌ക്കറ്റുകള്‍ തൊട്ടടുത്തുള്ള പാലിയേറ്റീവ് റൂമിലേക്കു മാറ്റി മരുന്നുകള്‍ പുറത്തെടുത്തു സൂക്ഷിക്കുകയായിരുന്നു. എങ്കിലും ഇന്നലെ ഒരു മണിക്കൂറോളം മരുന്നു വിതരണം തടസപ്പെടാനും ഇടയായി.

കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ജോലിചെയ്യുന്നത് ഭീതിയോടെ ആണെന്ന് ജീവനക്കാരും പറയുന്നു. മേല്‍ക്കൂരയിലെ ഇളകിയ ഓടുകള്‍ക്കിടയിലൂടെയും ഭിത്തി പൊട്ടിയ ഭാഗത്തുകൂടിയുമാണ് മഴവെളളം അകത്തേക്ക് ശക്തിയായി വീഴുന്നത്. ജീവനക്കാര്‍ കുട നിവര്‍ത്തിയും ബക്കറ്റ് വച്ചും മരുന്നു പായ്‌ക്കറ്റുകളിലേക്ക് വെളളം വീഴാതെ തടഞ്ഞെങ്കിലും മഴ ശക്തമായപ്പോള്‍ ഇതെല്ലാം വിഫലമായി.

ഫാര്‍മസി കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ അടിയിലെ തട്ടില്‍ കെട്ടി നിന്ന മഴവെളളം വിടവുകള്‍ക്കിടയിലൂടെ മുറിയിലേക്ക് വീഴുകയാണ്. കാല്‍പ്പാദം മുങ്ങുന്ന നിലയിലാണ് മുറിയില്‍ വെളളം കെട്ടി നില്‍ക്കുന്നത്. ഫാന്‍ സ്ഥാപിച്ചിരിക്കുന്ന ഹുക്കുകള്‍ വഴിയും വെളളം വാര്‍ന്നു വീഴുന്നുണ്ട്. സ്വിച്ച് ബോര്‍ഡുകളിലേക്ക് വെളളം ഇറങ്ങിയതിനാല്‍ ഫാര്‍മസിയിലെ ലൈറ്റുകളും മരുന്നു സൂക്ഷിക്കുന്ന ഫ്രിഡ്ജും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി.

പാലിയേറ്റീവ് റൂമില്‍ ഷെല്‍ഫുകളില്ലാത്തതിനാല്‍ മരുന്നു പാക്കറ്റുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാല്‍ രോഗികള്‍ കൊണ്ടുവരുന്ന കുറിപ്പടി നോക്കി മരുന്നു തിരഞ്ഞെടുക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു.

ഇത്തവണ മഴ തുടങ്ങിയപ്പോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ ഒരു ഭാഗത്ത് ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയിരുന്നു. ഇതുകൊണ്ടും ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല.

ഫാര്‍മസി കെട്ടിടം താല്‍ക്കാലികമായി സംരക്ഷിക്കുന്നതിന് മേല്‍ക്കൂരയ്‌ക്കു മുകളില്‍ റൂഫ് സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ കാലവര്‍ഷത്തിനു മന്‍പേ നഗരസഭയ്‌ക്ക് പലതവണ കത്തു നല്‍കിയിരുന്നു. എസ്റ്റിമേറ്റിനെച്ചൊല്ലിയുളള തര്‍ക്കം കാരണം പണി തുടങ്ങാനായിട്ടില്ല. 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് മുനിസിപ്പല്‍ എന്‍ജിനീയര്‍ നല്‍കിയത്. എന്നാല്‍ ഇതിലും കുറഞ്ഞതുകക്ക് പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പങ്കെടുത്ത ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് സംബന്ധിച്ച യാതൊരു നടപടികളും ഉണ്ടായില്ല. കെട്ടിടം ചോര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.
Kerala

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു
Kerala

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.