Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കഴിവുകേടിന്റെ പര്യായമായി പരപ്പനങ്ങാടി വണ്ടിപ്പേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 10:55 am IST
in Malappuram

പരപ്പനങ്ങാടി: ജീര്‍ണതക്കൊപ്പം അവഗണനയും കൂടി ചേര്‍ത്താല്‍ നിലവിലെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിന്റെ ചിത്രമായി. ഇവിടുത്തെ ഈ സ്റ്റാന്‍ഡിന്റെ ചിത്രം വെളിപ്പെടുത്തുന്നത്. പരപ്പനങ്ങാടിയുടെ മുഖച്ഛായ തന്നെയാണ്. തകര്‍ന്നു നിലംപൊത്താറായ ഈ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നത് ഇതുവരെ പഞ്ചായത്തും നഗരസഭയും മാറിമാറി ഭരിച്ചവരുടെ കഴിവുകേടിനെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ പരപ്പനങ്ങാടി സ്റ്റാന്‍ഡിനുള്ളത്. പൊളിഞ്ഞടര്‍ന്നു വീണുകൊണ്ടിരിക്കുന്ന കെട്ടിടം വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്. കാടും പടലും മാലിന്യങ്ങളും നിറഞ്ഞ് പകര്‍ച്ചവ്യാധികളുടെ മൊത്തവിതരണ കേന്ദ്രമായിരിക്കുന്നു. സ്റ്റാന്‍ഡിന്റെ പുറകുവശം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരിക്കെ ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ഭരണസമിതി തീരുമാനമെടുത്തിരുന്നെങ്കിലും ഇവിടുത്തെ 14 ഓളം വ്യാപാരികള്‍ ചേര്‍ന്ന് കോടതിയില്‍ പോയി ഉത്തരവ് റദ്ദാക്കുകയായിരുന്നു.

1994ല്‍ കടലുണ്ടി തിരൂര്‍ റോഡില്‍ പുതിയ ഷോപ്പിംങ് കോംപ്ലക്സ് തുറന്നതോടെയാണ് പഞ്ചായത്ത് ഓഫീസ് ഇവിടെ നിന്ന് മാറ്റിയത്. പക്ഷേ ഇവിടത്തെ വ്യാപാരികളെ മാറ്റി താമസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ പഞ്ചായത്ത് നഗരസഭയായതോടെ 2016 ഡിസംബറില്‍ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ 20 ദിവസത്തിനകം വ്യാപാരികളെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചുമാറ്റാനും തീരുമാനമായിരുന്നു. എട്ടുമാസമായിട്ടും ഇതുവരെയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പരപ്പനങ്ങാടി നഗരത്തെ രണ്ടായിമുറിക്കുന്നത് റെയില്‍പ്പാതയാണ് 1963മ ുതലാണ് റെയില്‍പ്പാളത്തിന് കിഴക്കുള്ള നെടുവ പഞ്ചായത്തും പടിഞ്ഞാറുള്ള പരപ്പനങ്ങാടി പഞ്ചായത്തും ലയിക്കുന്നത്. പിന്നീട് പരപ്പനങ്ങാടി സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായും നഗരസഭയായും ഉയര്‍ന്നെങ്കിലും നാട്ടുകാരുടെ പ്രധാന ആവശ്യമായ ബസ് സ്റ്റാന്‍ഡ് എന്നത് ഇപ്പോഴും ജലരേഖയായി തന്നെ നില നില്‍ക്കുന്നു.

നിലമ്പൂര്‍ മഞ്ചേരി മലപ്പുറം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മാത്രമാണ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്. പ്രധാന റൂട്ടായ കോഴിക്കോട് തിരൂര്‍ എറണാകുളം ഭാഗത്തേക്കുള്ള ബസ് സര്‍വീസുകള്‍ വഴിയരികില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. 1861 മാര്‍ച്ച് 12ന് ചാലിയം തിരൂര്‍ റെയില്‍പ്പാത വന്നതോടെയാണ് റെയില്‍വെ സ്റ്റേഷന്റെ കിഴക്കു ഭാഗം കേന്ദ്രീകരിച്ച് പഴമക്കാരുടെ വണ്ടിപ്പേട്ട എന്ന ബസ്സ്റ്റാന്‍ഡ് രൂപം കൊള്ളുന്നത്. പഴമയുടെ പെരുമ മാത്രമാണ് ഇന്നും പരപ്പനങ്ങാടിക്കാര്‍ക്ക് ഉള്ളത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പഴയകാലത്തെ വണ്ടിപ്പേട്ട തന്നെയാണ് ഇപ്പോഴും ബസ്്്സ്റ്റാന്‍ഡ്.

ബസുകള്‍ തിരിക്കുന്നതിനും യാത്രക്കാരെ കയറ്റിയിറക്കുന്നതിനും മാത്രമാണ് നിലവിലെ ബസ്്സ്റ്റാന്‍ഡ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമോ യാത്രക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയങ്ങളോ ഇല്ലാത്ത കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ നിലവിലുള്ള ബസ്്സ്റ്റാന്‍ഡ് റെയില്‍വെ ബി ക്ലാസ് സ്ഥലത്താണ് നിലനില്‍ക്കുന്നത് ഇത് പൊളിച്ചുമാറ്റിയാല്‍ തന്നെ പുതിയ ബസ്്സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ നിയമ തടസങ്ങള്‍ ഏറെയുണ്ട്. തിരൂര്‍ താനൂര്‍, കോട്ടക്കടവ്, തയ്യിലക്കടവ് ചെമ്മാട് മലപ്പുറം ഭാഗങ്ങളില്‍ നിന്നും എത്തുന്ന എല്ലാബസുകള്‍ക്കും പ്രവേശിക്കാവുന്ന രീതിയിലുള്ളതും എല്ലാഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും ഉപകാരപ്രദമാക്കുന്നതുമായ ബസ്ബേകളോട് കൂടിയ ബസ്്സ്റ്റാന്റാണ് ഇനി പരപ്പനങ്ങാടി അത്യന്താപേക്ഷിതമാകുന്നത്. ഈ വികസന സ്വപ്ന സാക്ഷാല്‍കാരത്തിനായുള്ള രാഷ്‌ട്രീയ കൂട്ടായ്‌മയാണ് ഇനി വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.