Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പടിയിറങ്ങുമ്പോഴും ഭയപ്പെട്ടില്ല; ഭൂനിയമം നടപ്പാക്കി ശ്രീറാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:29 am IST
inSpecial Article

ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ പക്വമായ ഇടപെടലുകള്‍ നടത്തി ഓരോ മലയാളികളുടേയും ഹീറോ ആയി മാറിയ യുവ ഐഎഎസുകാരന്‍.

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ വിമുഖത കാട്ടിയ പിണറായി സര്‍ക്കാര്‍,​ പക്ഷെ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയ ശ്രീറാമിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിട്ടും അദ്ദേഹത്തെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ വിളംബം കാട്ടിയില്ല. ഒരുതരം വൈരാഗ്യ ബുദ്ധിയോടെ സര്‍ക്കാര്‍ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമിച്ചപ്പോഴേയ്‌ക്കും അനേകം യുവ ഐഎഎസുകാരിലും സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ ഉള്ളിലൊതുക്കി സ്വപ്‌നങ്ങള്‍ കാണുന്നവരിലും നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മലയാളികളുടെ മനസ്സിലും അദ്ദേഹം ചിരപ്രതിഷ്ഠ നേടി കഴിഞ്ഞു. നൂറ് കണക്കിന് ആളുകളാണ് നവയുഗ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നത്. നട്ടെല്ലുള്ളവര്‍ ഏത് പദവിയിലിരുന്നാലും അവിടെയെല്ലാം ശോഭിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

2013ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയാണ് ശ്രീറാം കളക്ടര്‍ പദവിയിലേയ്‌ക്ക് എത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ റിട്ട അദ്ധ്യാപകനും കരിയര്‍ ഗൈഡന്‍സ് വിദഗ്ധനുമായ വെങ്കിട്ടരാമന്റേയും എസ്ബിഐ ഉദ്യോഗസ്ഥയായ രാജിമൂര്‍ത്തിയുടെയും മകനായി ജനനം. പത്തനംത്തിട്ടയില്‍ സബ് കളക്ടറായാണ് ശ്രീറാം തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ അതി പ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈഭവം കാട്ടിയിരുന്നു ശ്രീറാം. ശബരിബലയിലെ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പദ്ധതി. പിന്നീട് ദല്‍ഹിയില്‍ പൊതുവിതരണ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചപ്പോഴും ശ്രദ്ധേയമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മൂന്നാറില്‍ കുരിശ് നാട്ടിയ അനധികൃത കൈയേറ്റക്കാര്‍ക്കൊപ്പം പിണറായി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി ആയിരുന്നിട്ട് കൂടി കൈയേറ്റങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്തു ശ്രീറാം. കൈയേറ്റ ഭൂമി ഒഴിപ്പിക്കാതെ സര്‍ക്കാരിന് ഒത്താശനല്‍കി പോലീസ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയപ്പോഴും അതിനെ ദേവികുളം സബ് കളക്ടറായിരുന്ന അദ്ദേഹം തടഞ്ഞു.

മൂന്നാറിലെ ഹരിതാഭമായ ഭൂമിയില്‍ ബിസിനസ്സുകാര്‍ അനധികൃതമായി കടന്നെത്തി കെട്ടിടങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ പിന്തുണയ്‌ക്കാന്‍ പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള രാഷ്‌ട്രീയക്കാരുണ്ടായിരുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും യുദ്ധത്തില്‍ ശ്രീറാമിന്റെ ഇടപെടല്‍ മാത്രമാണ് തുണയായത്.

വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി ശ്രീറാമിനെതിരെ അന്ന് അസഭ്യവര്‍ഷമാണ് നടത്തിയത്. ദേവികുളം സബ് കളക്ടര്‍ക്ക് ഭ്രാന്താണെന്നും അദ്ദേഹത്തെ ഊളമ്പാറയില്‍ അയക്കണമെന്നും മണി വിമര്‍ശിച്ചു. ശ്രീറാമിനെതിരെ മണി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം-സിപിഐ ചേരിപോരിന് വരെ കാരണമായി മാറി. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റേത് ഉള്‍പ്പടെ നിരവധി പ്രമുഖരുടെ പിന്തുണയും ശ്രീറാമിനെ തേടിയെത്തി. ഒരു പക്ഷെ മണി അന്ന് രാജി വച്ചിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനിടെ മന്ത്രിപദം രാജി വയ്‌ക്കുന്ന മൂന്നാമത്തെ മന്ത്രിയാകുമായിരുന്നു അദ്ദേഹം.

ശ്രീറാമിന്റെ സബ് കളക്ടര്‍ സ്ഥാനം തെറിപ്പിക്കുന്നതിന് അന്ന് മുതല്‍ തന്നെ അണിയറയില്‍ സര്‍ക്കാര്‍ ചരടു വലികള്‍ നടത്തിയിരിക്കാം. എന്നാല്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞേക്കാമെന്ന ഭയമാകാം അന്ന് അതിന് മുതിരാതിരുന്നത്. മൂന്നാറിലെ ചൂടേറിയ സംഭവ വികാസങ്ങള്‍ക്ക് ശേഷം കനത്ത സുരക്ഷയായിരുന്നു ശ്രീറാമിന് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അപ്പോഴും ശ്രീറാം പറഞ്ഞത് ഒരു കാര്യം മാത്രമാണ്. ‘ഞാന്‍ ആരേയും ഭയപ്പെടുന്നില്ല, ഞാന്‍ നടപ്പാക്കുന്നത് ഭൂമിയുടെ നിയമമാണ്’.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.