Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപവാസ സമരം നിഷ്ഫലമായേനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:28 pm IST
inSamskriti

‘അഹിംസയുടെ ആയുധപ്പുരയിലെ ഏറ്റവും ഫലപ്രദമായ ആയുധമായി പൊതുരംഗത്ത് സ്വയം ഏല്‍പ്പിക്കുന്ന ഉപവാസത്തിന്റെ യാതന രൂപാന്തരപ്പെടുന്നുണ്ടെന്ന് ഗാന്ധി വാദിച്ചു. അതിന്റെ പ്രയോഗത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മഹാനായ സൈദ്ധാന്തികനുമായിത്തീര്‍ന്നു അദ്ദേഹം. ഉപവസിക്കുന്ന ആള്‍ക്ക് തന്റെ ശത്രുവിന്റെ സ്‌നേഹവാത്സല്യങ്ങള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ലെങ്കില്‍ ആ ശത്രുവിനെതിരെ ഉപവസിക്കുന്നതുകൊണ്ടൊരു കാര്യവുമില്ല.

ബുഷന്‍വാള്‍ഡിലെ ഒരു ജൂതനായ അന്തേവാസി നാസി ആക്രമികള്‍ക്കെതിരെ ഉപവാസമനുഷ്ഠിക്കുന്നതോ സൈബീരിയന്‍ പ്രദേശത്തെ ഒരു തടവുകാരന്‍ തന്റെ സ്റ്റാലിനിസ്റ്റ് കാവല്‍ക്കാരനെതിരെ നിരാഹാരവ്രതമനുഷ്ഠിക്കുന്നതോ അസംബന്ധവും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് എതിരും ആകുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പകരം ഇന്ത്യ ഭരിച്ചത് ഹിറ്റ്‌ലറോ സ്റ്റാലിനോ ആയിരുന്നെങ്കില്‍ നിരഹാരവ്രതം നിഷ്ഫലമായ ഒരായുധമായിത്തീരുമെന്നെന്ന് ഗാന്ധി അംഗീകരിച്ചു.

ഉപവാസം ഒരു പ്രശ്‌നത്തിന് കാലത്തിന്റേതായ പുതിയ മാനം നല്‍കി. അതിന്റെ നാടകീയ വെല്ലുവിളി പതിവായി സഞ്ചരിച്ചു ശീലിച്ച ഇടുങ്ങിയ ചാലില്‍നിന്ന് മാറാനും പുതിയ ധാരണകളെ അഭിമുഖീകരിക്കാനും ജനങ്ങളെ നിര്‍ബന്ധിക്കും. ഒരു രാഷ്‌ട്രീയ നിരാഹാരവ്രതം ഫലപ്രദമാകണമെങ്കില്‍ നല്ല പ്രസിദ്ധീകരണം അതിനെ അനുഗമിക്കേണ്ടതുണ്ട്. അപൂര്‍വമായി മാത്രം ശ്രദ്ധാപൂര്‍വം ചിന്തിച്ച് ഉപയോഗിക്കേണ്ട ഒരായുധമാണത്. തുടരെത്തുടരെ ആവര്‍ത്തിച്ചാല്‍ അത് പരിഹാസപാത്രമായിത്തീര്‍ന്നേക്കാം.

ഗാന്ധി രണ്ടുവിധം പൊതു ഉപവാസങ്ങള്‍ പ്രയോഗിച്ചിരുന്നു. ഒന്നാമത്തേതും ഏറ്റവും നാടകീയമായതും മരണംവരെയുള്ള ഉപവാസമാണ്. ഒരു പ്രത്യേക കാര്യസാധ്യം വരെ പട്ടിണിക്കിടാനുള്ള പ്രതിജ്ഞയാണത്. രണ്ടാമത്തേത് നിശ്ചിതമായ, മുന്‍കൂട്ടി തീരുമാനിച്ച, കാലയളവിലുള്ള ഉപവാസമാണ്. ചിലപ്പോഴത് വ്യക്തിപരമായ ഒരു തപസ്സിന്റെ രൂപത്തിലായിരിക്കും. പലപ്പോഴും തന്റെ അനുയായികളുടെ തെറ്റുകള്‍ക്കുള്ള പൊതുപ്രായശ്ചിത്തമായി അവരെ തീരിച്ചുകൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്ന മാര്‍ഗം എന്ന നിലയ്‌ക്കുമായിരിക്കും.

കര്‍ശനമായ ചില നിയമങ്ങള്‍ അവയ്‌ക്കുണ്ടായിരുന്നു. ഒരു നുള്ള് അപ്പക്കാരം ഇട്ട വെള്ളം മാത്രമാണ് ഗാന്ധി കുടിച്ചത്. ചിലപ്പോള്‍ ഉപവാസം തുടങ്ങുന്നതിന് മുന്‍പായി ആ വെള്ളത്തില്‍ ഒരു മധുരനാരങ്ങയുടെയോ ചെറുനാരങ്ങയുടെയോ നീര് സ്വാദിനുവേണ്ടി ചേര്‍ക്കാന്‍ ശിഷ്യന്മാരെ അദ്ദേഹമനുവദിച്ചിരുന്നു. ആ ചുറ്റുപാടുകളില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നവിധം അതിന്റെ രുചിയോടദ്ദേഹത്തിന് എതിര്‍പ്പായിരുന്നു.

1924 ല്‍ തന്റെ ഇരുപത്തിയൊന്നു ദിവസത്തെ നിരാഹാരവേളയില്‍ അതിന്റെ അവസാനഘട്ടത്തില്‍ വല്ലാതെ ക്ഷീണിച്ചപ്പോള്‍ ഗ്ലൂക്കോസുകൊണ്ട് ഒരു എനിമയെടുക്കാന്‍ ഡോക്ടര്‍മാരെ അദ്ദേഹമനുവദിച്ചു. താന്‍ പ്രവേശിച്ചിട്ടുള്ളത് മരണംവരെയുള്ള ഉപവാസത്തിനല്ലാതിരുന്നതിനാലും കൃത്യമായ കാലയളവ് നിശ്ചയിച്ചിരുന്നതിനാലുമാണ് അങ്ങനെ സമ്മതിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.