Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമത ലീഗ് ക്വട്ടേഷന്‍ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:38 pm IST
in Kozhikode

നാദാപുരം: മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമതലീഗ് ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേര്‍ പൊലിസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. പെരുമുണ്ടശ്ശേരി മഠത്തും താഴക്കുനി അമീര്‍ (28), മലയില്‍ റഹീം (23), കടമേരിയിലെ കുനോം താഴക്കുനി മുനീര്‍ (28) എന്നിവരാണ് പിടിയിലായത്.

നാദാപുംരം കൊട്ടാരം ഫര്‍ണിച്ചറിനു സമീപം കരാട്ടേ ക്ലാസ്സ് നടത്തുന്ന എളയടത്തെ ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുണ്ടോളം വീട്ടില്‍ റാഷിദിനെ ആക്രമിക്കാന്‍ ആണ് സംഘം കഴിഞ്ഞ ദിവസം രാത്രി 9. 30 മണിയോടെ നാദാപുരത്തെത്തിയത്. എന്നാല്‍ നാദാപുരം എസ്‌ഐ കെ.എസ്. അജേഷിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഇവരുടെ ദൗത്യം പരാചയപ്പെടുകയായിരുന്നു. നാദാപുരം ടൗണില്‍ സംശയാസ്പദമായ നിലയില്‍ കണ്ട ടെമ്പോട്രാവലര്‍ വാഹനം പരിശോധിച്ച എസ്‌ഐ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടത്. രണ്ടു വടി വാള്‍, സ്പ്രിംഗിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം ആയുധം, ഇരുമ്പ് വടികള്‍ എന്നിവ ഇവരില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു.

നേരത്തെ പ്രദേശത്തു ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവം. ഗ്രൂപ്പ് പോര് കാരണം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടെ വിമതസ്ഥാനാര്‍ഥി പിടിച്ചെടുക്കുകയായായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചിട്ടും ഇരു ചേരികളിലായുള്ള പ്രവര്‍ത്തനം ഇവിടെ തുടരുകയാണ്. കഴിഞ്ഞ മാസം സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നം നടക്കുകയും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരെ ഒരു വിഭാഗം രംഗത്തു വരികയും പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്വട്ടേഷന്‍ ആക്രമണ നീക്കങ്ങളും ഉണ്ടായത്.

റാഷിദിനെ ഫോണില്‍ വിളിച്ച് ഉടന്‍ കാണണമെന്ന് ആവശ്യപ്പെട്ടാണ് റഹീമും സംഘവും മറ്റുള്ളവരുമായി നാദാപുരത്തെത്തിയത്. ഫോണ്‍ മുഖാന്തിരം വിളിച്ചു വരുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് നാദാപുരത്ത് ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനം സംഘം വാടകക്കെടുക്കുകയും ചെയ്തിരുന്നു. ഈ വാഹനത്തില്‍ നാദാപുരത്ത് എത്തിയ ഇവര്‍ പൊലീസിനെ കണ്ട് ചിതറി ഓടിയതാണ് പൊലീസിന് ഇവരെക്കുറിച്ചു സംശയത്തിനിടയാക്കിയത്. നേരത്തെ എളയടം ഭാഗങ്ങളില്‍ നടന്ന നിരവധി അക്രമസംഭവങ്ങളില്‍ മൂന്നുപേരും പ്രതികളാണ്. ആയുധം കൈവശം വക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.