Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളപ്രചാരണം നടത്തി വേട്ടയാടാന്‍ ശ്രമം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:02 pm IST
in Kerala

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ദല്‍ഹിയില്‍ നടന്ന അതിക്രമത്തില്‍ ആര്‍എസ്എസിനോ അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. എന്നിട്ടും ആസൂത്രിതവും ദുരുദ്ദേശപരവുമായി ഉത്തരവാദിത്വം സംഘപരിവാറില്‍ ആരോപിച്ച് അന്തരീക്ഷം കലുഷിതമാക്കാനാണ് ശ്രമമമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചു.

വടകരയിലും, കോഴിക്കോടും, തിരുവനന്തപുരത്തും സംഘപ്രസ്ഥാനങ്ങളുടെ ഓഫീസുകള്‍ നശിപ്പിക്കാന്‍ കാരണം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ പ്രസ്താവനകളാണ്. യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ വന്നവര്‍ ഹിന്ദുസേനയുടെ പ്രവര്‍ത്തകരാണെന്ന് മാധ്യമങ്ങളും പോലീസും വെളിപ്പെടുത്തിയിട്ടും അത് സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമം അപലപനീയമാണ്. കേരളത്തിലെ മാധ്യമങ്ങളും ആര്‍എസ്എസിനും അനുബന്ധ സംഘടനാകള്‍ക്കുമെതിരായി വാര്‍ത്തകള്‍ സൃഷ്ടിച്ചത് മാധ്യമനീതിയുടെ നിഷേധമാണ്.

ശിവസേന, രാമസേന, ഹിന്ദുസേന, ഹനുമാന്‍ സേന എന്നിവ പരിവാര്‍ പ്രസ്ഥാനങ്ങളല്ല. ഇവരുടെ ചെയ്തികള്‍ ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്നത് ഗാന്ധിവധം നടത്തിയത് ആര്‍എസ്എസാണെന്ന് പ്രചരണം നടത്തുന്നതിന്റെ തുടര്‍ച്ചയാണ്.

മാവോയിസ്റ്റു തീവ്രവാദികള്‍ക്ക് കമ്മ്യൂണിസ്റ്റ് ആശയവുമായി ബന്ധമുണ്ടെന്നുള്ളതുകൊണ്ട് മാവോയിസ്റ്റാക്രമണത്തേയും തീവ്രവാദപ്രവര്‍ത്തനത്തേയും സിപിഎംആക്രമണവും ഭീകരപ്രവര്‍ത്തനവുമായി ചിത്രീകരിക്കാന്‍ കഴിയുമോ? വടകരയിലെ ആര്‍എസ്എസ് കാര്യാലയം 50ലേറെ മാര്‍ക്‌സിസ്റ്റുകാര്‍ പ്രകടനമായിവന്ന് എറിഞ്ഞു നശിപ്പിക്കുകയായിരുന്നു. ബിഎംഎസിന്റെ ജില്ലാ ഓഫീസ് നശിപ്പിച്ചതിന്റെ ന്യായീകരണമെന്താണ്.

കോഴിക്കോട് സിപിഎം ജില്ലാ ഓഫീസില്‍ പാതിരാത്രിയില്‍ ആരോ ബോംബ് എറിഞ്ഞുവെന്നതാണ് പറയുന്നത്. ബോംബ് എറിഞ്ഞതിനുപിന്നില്‍ മുതലെടുപ്പ് നടത്താന്‍ നോക്കിനില്‍ക്കുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പങ്കുണ്ടോ എന്നനേ്വഷിക്കാതെയാണ് ബിഎംഎസ്- എബിവിപി ഓഫീസുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. കോഴിക്കോട് ചാലപ്പുറം കടല്‍പ്പുറത്ത് സിപിഎം സ്ഥിരമായി എഴുതുന്ന ചുവരില്‍ ആര്‍എസ്എസ് ബുക്ക്ഡ് എന്നെഴുതുകയും പ്രധാനമന്ത്രിയുടെ കട്ട് ഔട്ടിന്റെ തല അറുത്തുകൊണ്ടുപോകുകയും ചെയ്ത് ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉണ്ടാക്കാന്‍ ചില മതവര്‍ഗീയ ശക്തികള്‍ ശ്രമിച്ചത് പുറത്തായിരുന്നു.

ഹിന്ദുസേന ആര്‍എസ്എസിന്റെ ഭാഗമല്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യസംവിധാനത്തിനെതിരാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് മന്‍മോഹന്‍ വൈദ്യ പ്രസ്താവിച്ചിട്ടുണ്ട്.സംഘത്തിന് ബന്ധമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമം അക്രമത്തെ പ്രോത്സാഹിപ്പിക്കും. സമാധാനശ്രമങ്ങള്‍ക്കിടയില്‍ രണ്ടു പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടിട്ടും അതീവ മനോനിയന്ത്രണത്തോടെ പ്രതികരിച്ചത് ആര്‍എസ്എസിന്റെ ദൗര്‍ബല്യമായി കാണരുത്. സിപിഎം അക്രമം അവസാനിപ്പിച്ച് അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കണം ഗോപാലന്‍കുട്ടിമാസ്റ്റര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.