Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസുധൈവ കുടുംബകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:43 pm IST
inSamskriti

കോളജില്‍നിന്ന് വിരമിച്ച ഏറെ കഴിയുന്നതിന് മുന്‍പേ അദ്ദേഹം കാശി, ഉത്തരകാശി, അമര്‍നാഥ് തുടങ്ങിയ പ്രദേശങ്ങളില്‍ തീര്‍ത്ഥയാത്ര നടത്തി. ഉത്തരകാശിയില്‍ വച്ച് ശ്രീരാമാശ്രമം മഹാരാജ് എന്ന തപസ്വിയെ കണ്ടുമുട്ടി. അദ്ദേഹം തീര്‍ത്ഥരാമനെ ഉപദേശിച്ചു- ”താങ്കള്‍ നേരത്തെ തന്നെ ദ്വാരകാ പീഠാധിപതി ശങ്കരാചാര്യരുടെ ശിഷ്യനായി കഴിഞ്ഞിട്ടുണ്ട്-അതുകൊണ്ട് സന്യാസം സ്വീകരിക്കാന്‍ വേറെ ചടങ്ങുകളൊന്നും വേണ്ടതില്ല.” അങ്ങനെ അദ്ദേഹം ശങ്കരാചാര്യരെ മനസ്സില്‍ ധ്യാനിച്ച് സന്യാസമാര്‍ഗത്തിലേക്ക് കടന്നു സ്വാമി രാമതീര്‍ത്ഥനായി. തപസും ധ്യാനവുമായി വളരെനാള്‍ ഹിമാലയ പ്രാന്തങ്ങളില്‍ കഴിഞ്ഞു. പിന്നീട് ധരമ്മോപദേശങ്ങളുമായുള്ള പ്രയാണമായി.

ആ യാത്രയിലാണ് ഝോരിയിലെ രാജാസാഹിബിനെ പരിചയപ്പെടുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയിരുന്ന രാജാസാഹിബിന് ഹിന്ദുത്വത്തോട് അങ്ങേയറ്റം പുച്ഛമായിരുന്നു. പക്ഷേ സ്വാമിജിയുടെ സാന്നിദ്ധ്യവും സാമീപ്യവും സാഹബിന്റെ മനസ്സു മാറ്റി-അദ്ദേഹം സ്വാമിജിയുടെ ശിഷ്യനായിത്തീര്‍ന്നു. രാജാസാഹിബിന്റെ ശ്രമഫലമായാണ് സ്വാമി രാമതീര്‍ത്ഥന്‍ ആദ്യമായി വിദേശയാത്ര നടത്തുന്നത്. ജപ്പാനില്‍ നടക്കുന്ന സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സ്വാമിജി പോകണമെന്നുള്ള ശിഷ്യന്മാരുടെ നിര്‍ബന്ധത്തിന് അദ്ദേഹം വാത്സല്യപൂര്‍വം വഴങ്ങി. അങ്ങനെ 1902 ആഗസ്റ്റ് 28 ന് അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ജപ്പാനിലേക്ക് പുറപ്പെട്ടു. വിശാലമായ സാഗരം എന്നുമദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

എന്തോ ചില കാരണങ്ങളാല്‍ സര്‍വ്വമത സമ്മേളനം ആ വര്‍ഷം മുടങ്ങിപ്പോയി. ഈ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ”കൊള്ളാം, സര്‍വ്വശക്തനായ ശ്രീപരമേശ്വരന്‍ എന്നെ ലോകം ചുറ്റാനായി എന്റെ ഗുഹയില്‍നിന്ന് പുറത്തുകൊണ്ടുവന്നു. ഈ സമ്മേളനം നടന്നാലെന്ത് നടന്നില്ലെങ്കിലെന്ത്? ഞാന്‍ സ്വയം ഒട്ടും കുറഞ്ഞ ആളല്ലല്ലോ? ഞാന്‍ തന്നെ സര്‍വ്വ ധര്‍മ്മ പരിഷത്താണ്-ടോക്കിയോയിലെ ജനങ്ങള്‍ വേറെ സമ്മേളനം നടത്തേണ്ടതില്ല. എന്റെ സ്വന്തം ശക്തിയാല്‍ ഞാന്‍ ജ്ഞാനദാഹികളെ വിളിച്ചുകൂട്ടാന്‍ പോകുന്നു.”

പിന്നീട് ടോക്കിയോ ദര്‍ശിച്ചതും അനുഭവിച്ചതും ആ അദമ്യമായ ആത്മശക്തിയുടെ വിജയനാദമായിരുന്നു. നിരവധി പരിപാടികള്‍ ടോക്കിയോ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നഗരത്തില്‍ ഉടനീളം നടന്നു-സ്വാമി വിവേകാനന്ദനുശേഷം ഹൈന്ദവ ധര്‍മ്മത്തിന്റെ മഹത്വം വിദേശി വീണ്ടും അനുഭവിച്ചറിഞ്ഞു.

”താങ്കള്‍ നേരത്തെ തന്നെ ദ്വാരകാ പീഠാധിപതി ശങ്കരാചാര്യരുടെ ശിഷ്യനായി കഴിഞ്ഞിട്ടുണ്ട്-അതുകൊണ്ട് സന്യാസം സ്വീകരിക്കാന്‍ വേറെ ചടങ്ങുകളൊന്നും വേണ്ടതില്ല.” അങ്ങനെ അദ്ദേഹം ശങ്കരാചാര്യരെ മനസ്സില്‍ ധ്യാനിച്ച് സന്യാസമാര്‍ഗത്തിലേക്ക് കടന്നു സ്വാമി രാമതീര്‍ത്ഥനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.