Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദിശാബോധം പകര്‍ന്ന നിരൂപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:57 pm IST
in Vicharam

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ സമാദരണസഭയ്‌ക്കെത്തിയ ഡോ.എം. അച്യുതന്‍, പ്രശസ്ത നിരൂപക ഡോ. എം. ലീലാവതിക്കൊപ്പം

മഹാരാജാസില്‍ തുടങ്ങുന്നതാണ് അച്യുതന്‍ മാഷുമായുള്ള എന്റെ ബന്ധം. കോളജില്‍ എന്റെ മലയാള അധ്യാപകനായിരുന്നു. വകുപ്പുമേധാവി അന്ന് പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍. രണ്ടാം നിരയില്‍ ഡോ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ടിആര്‍ തുടങ്ങിയവര്‍. കഴിവുറ്റ മൂന്നാംനിരയും ഉണ്ടായിരുന്നു. അധ്യാപനവും വായനയും എഴുത്തുമൊക്കെയായി വളരെ സജീവമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ അച്യുതന്‍മാഷിനോട് ചേര്‍ന്നുനില്‍ക്കുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും അക്കാലത്ത് പുറത്തുവന്നിരുന്ന പുസ്തകങ്ങളില്‍ പലതും അച്യുതന്‍മാഷ് വായിച്ചിരുന്നു. ഇതുവഴി എഴുത്തുകാര്‍ക്കും നിരൂപകര്‍ക്കും സാഹിതീയമായ ദിശാബോധം നല്‍കാന്‍ മാഷിന് കഴിഞ്ഞു. അക്കാലത്ത് എഴുതിതുടങ്ങിയ പലരുടെയും പ്രതിഭയെ മുന്‍കൂട്ടി കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഭാവുകത്വ പരിണാമങ്ങളെ തിരിച്ചറിയുന്നതില്‍ അദ്ദേഹം ഏറെ മുന്നിലായിരുന്നു. ഒ.വി. വിജയന്‍, മാധവിക്കുട്ടി തുടങ്ങിയവരെ നിരൂപകശ്രദ്ധയില്‍ കൊണ്ടുവന്നത് അച്യുതന്‍ മാഷാണ്. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ ആകാശവാണിയിലൂടെ ആദ്യം നിരൂപണം ചെയ്തത് അച്യുതന്‍മാഷായിരുന്നുവെന്ന് ഇന്ന് പലര്‍ക്കും അറിയണമെന്നില്ല.

സാഹിത്യത്തിന്റെ മേഖലയില്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നതായിരുന്നു മാഷിന്റെ മനസ്സ്. ഇതുകൊണ്ടുതന്നെ എഴുത്തില്‍ പുതുതലമുറയുടെപോലും കഴിവുകളെ തൊട്ടറിയാനും വിളിച്ചുപറയാനും കഴിഞ്ഞു. പില്‍ക്കാലത്ത് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കവിതകൡലെ മൂല്യം തിരിച്ചറിഞ്ഞത് മാഷായിരുന്നു.

വായനയിലും എഴുത്തിലും ഒരുപോലെ വ്യാപരിക്കുന്ന മനസ്സായിരുന്നു അച്യുതന്‍മാഷിന്റേത്. ഇതുവഴി ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ മലയാളഭാഷയ്‌ക്ക് ലഭിച്ചു. പാശ്ചാത്യ സാഹിത്യദര്‍ശനം, ചെറുകഥ ഇന്നലെ ഇന്ന്, മലയാള സാഹിത്യവും സ്വാതന്ത്ര്യസമരവും തുടങ്ങിയവ ഇതില്‍പ്പെടുന്നു. അദ്ദേഹം എഴുതിയില്ലായിരുന്നുവെങ്കില്‍ മലയാളം ബിഎ, എംഎ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നുപോലും പറയാവുന്നതാണ്. അറേബ്യന്‍ ക്ലാസിക്കായ ആയിരത്തൊന്ന് രാവുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാഷായിരുന്നു.

മഹാരാജാസിലെ പഠനനാളുകള്‍ മുതല്‍ തുടങ്ങുന്ന ദീര്‍ഘകാല ബന്ധമാണ് എനിക്ക് മാഷുമായുള്ളത്. മാഷ് വര്‍ഷങ്ങളോളം സമസ്ത കേരള സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായിരുന്നു. ഞാന്‍ സെക്രട്ടറിയും. അപ്പോഴൊക്കെ ഗുരുശിഷ്യബന്ധത്തിന്റെ സ്‌നേഹ ബഹുമാനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.