Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ഡിപിയെ കൊന്ന് കേരളത്തെ വിഴുങ്ങുന്ന മരുന്നുലോബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:39 pm IST
in Vicharam

ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍നിന്ന് മരുന്നുവാങ്ങാനായി ചെലവാക്കുന്നത്. കേരളം ചെറുതെങ്കിലും ആശുപത്രികളുടെ എണ്ണം അദ്ഭുതകരമാംവിധം കൂടുതലാണ്. ഡോക്ടര്‍മാരുടെയും മറ്റു പ്രൊഫഷണലുകളുടെയും എണ്ണത്തിനും കുറവില്ല. ഈ കൊച്ചുകേരളം വിഴുങ്ങുന്ന ഗുളികകളുടെയും കഴിക്കുന്ന മരുന്നുകളുടെയും ചെലവാക്കുന്ന പണത്തിന്റെയും കണക്ക് ആരെയും അതിശയിപ്പിക്കും.

എഴുപതുകളില്‍ ഒരേയൊരു ബി.ഫാം കോഴ്‌സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഡി.ഫാം കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 കുട്ടികള്‍ വീതമേ ബി.ഫാമിന് എടുക്കുമായിരുന്നുള്ളൂ. ഇന്ന് എത്രയോ കോളജുകള്‍, പുതിയ ഫാര്‍മസി കോഴ്‌സുകള്‍, മുക്കിന് മുക്കിന് മെഡിക്കല്‍ സ്റ്റോറുകള്‍!

ഇല്ലാത്തത് ഒന്നുമാത്രം. മരുന്നുണ്ടാക്കുന്ന നല്ല ഒരു മരുന്നു കമ്പനി. ആകെയുള്ളത് ആലപ്പുഴ കലവൂരിലെ കെഎസ്ഡിപി. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ഒരു ഭാര്‍ഗ്ഗവീ നിലയംപോലെ അതെങ്ങനെ നില്‍ക്കുന്നു. കാലാകാലവും അങ്ങനെ നിന്നുവെന്നും വരാം. അത്രയാണ് ബോംബെ മരുന്നു ലോബിയുടെ പിന്‍ബലവും സര്‍ക്കാരിലുള്ള സ്വാധീനവും.

നമുക്ക് സ്വന്തമായി എത്രയോ കമ്പനികള്‍ തുടങ്ങാം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാം. പഠിച്ചിറങ്ങുന്നവര്‍ക്ക് ഫാര്‍മസി പരിശീലനവും ജോലിയും നല്‍കാം. അവരെ ലോകമെങ്ങും ജോലി തെണ്ടി അലയാന്‍ വിടാതെ ചെറിയ ചെറിയ യൂണിറ്റുകള്‍ സ്വന്തമായി തുടങ്ങാന്‍ സഹായിക്കാം. വലിയ ചെലവും വലിയ ശ്രദ്ധയും ആവശ്യമില്ലാതെ പുറത്തെ ലേപനങ്ങളും കോസ്‌മെറ്റിക്‌സും ഉണ്ടാക്കാം.

50 വര്‍ഷമായിട്ടും ഒരു പുരോഗമനവുമില്ലാത്ത സര്‍ക്കാരിന്റെ സ്വന്തം കെഎസ്ഡിപിയെ എങ്കിലും ഒന്നു നന്നാക്കിയെടുക്കുക. വിപുലപ്പെടുത്തുക. മരുന്നുലോബികളുടെ അതിപ്രസരത്തെ തടുക്കുക. അഹല്യാശാപം പോലെ മരവിച്ചു കിടക്കുന്ന കേരളത്തിലെ ഏക മരുന്നു കമ്പനിക്ക് ഒരു ശാപമോക്ഷം നല്‍കുക. കെഎസ്ഡിപി കാണുന്നതുതന്നെ കഷ്ടം. കഷ്ടം?

ലളിത, കൊച്ചി

പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വേണം

ശബരിമല വിഷയങ്ങള്‍ വിവാദമാക്കുന്നത് സ്ഥലകാലബോധമില്ലാത്തവരാണ്. അവര്‍ സ്വന്തം വീട്ടിലും നാട്ടിലും ദേശത്തും പരദേശത്തും നടക്കുന്ന സംഭവവികാസങ്ങള്‍ അറിയുന്നില്ല. പൊന്നമ്പലമേടും അയ്യന്റെ പൂങ്കാവനത്തില്‍പ്പെട്ട സ്ഥലം തന്നെയാണ്. ഇപ്പോഴും മകരജ്യോതി കണ്ട് പുണ്യം നേടാന്‍ ഭക്തര്‍ ഉറ്റുനോക്കുന്ന പ്രദേശം കൂടിയാണ്. ശബരിമലയുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന പൊന്നമ്പലമേട്ടില്‍ നടക്കുന്ന ദീപാരാധനയാണ് മകരവിളക്ക് ദിവസം മകരജ്യോതിയായി ഭക്തജനങ്ങള്‍ സായുജ്യം നേടുന്നത്. അതുകൊണ്ട് അവിടെ ക്ഷേത്രനിര്‍മാണം അത്യാവശ്യമാണ്.

പൊന്നമ്പലമേട്ടില്‍ ശാസ്താക്ഷേത്രത്തിന് സാധ്യതയില്ല. ശിവചൈതന്യം ഉള്‍ക്കൊള്ളുന്ന കിരാതമൂര്‍ത്തി ക്ഷേത്രമായിരിക്കും. പമ്പാഡാമില്‍നിന്നും ഏഴു കിലോമീറ്ററും, ഗവി വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്നും പതിനഞ്ച് കിലോമീറ്ററോളവും വാഹനത്തില്‍ സഞ്ചരിച്ച് പൊന്നമ്പലമേട്ടില്‍ എത്താം. ത്രിവേണിയില്‍നിന്നും ഏകദേശം ആറേഴുകിലോമീറ്റര്‍ 11 കെവിയുടെ പാതവഴി കാല്‍നടയായി പൊന്നമ്പലമേട്ടില്‍ എത്താം. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയോടുകൂടി ത്രിവേണി-പൊന്നമ്പലമേട് റോഡും പൂര്‍ത്തീകരിച്ചാല്‍ സ്വാമിമാര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും വൈദ്യുതി വനം വകുപ്പ് ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാകും.

എസ്. രാധാകൃഷ്ണപിള്ള,

ഓച്ചിറ, കായംകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.