Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബസ് ജീവനക്കാരെ ഇങ്ങനെ വിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:37 am IST
in Vicharam

സ്വകാര്യബസുകളിലെ യാത്രക്കാര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന മട്ടിലാണ് ബഹുഭൂരിപക്ഷം കണ്ടക്ടര്‍മാരും പെരുമാറുന്നത്. മറ്റ് ജില്ലകളില്‍ എങ്ങനെയാണെന്നറിയില്ല. എറണാകുളം മഹാനഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരില്‍നിന്ന് യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന ദുരനുഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

ടിക്കറ്റെടുക്കാന്‍ ചില്ലറയില്ലെങ്കില്‍ യാത്രക്കാരോട് തട്ടിക്കയറും. ടിക്കറ്റെടുത്തശേഷം ബാക്കി തരാനുള്ള തുക തരാതിരിക്കുക. ചോദിച്ചാല്‍ അപമാനിക്കുക. സ്ത്രീകളോട് മോശമായി പെരുമാറുക. ഇതൊക്കെ പതിവാണ്. തങ്ങളുടെ ജോലി എന്തൊക്കെയാണെന്ന് പല കണ്ടക്ടര്‍മാര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെ പരിഹസിക്കും.

യാതൊരു മാനദണ്ഡവുമില്ലാതെയാണ് പലരും കണ്ടക്ടര്‍മാരാവുന്നത്. ഇതുകൊണ്ടുതന്നെ പെരുമാറ്റദൂഷ്യമുള്ള പലരും ഈ ജോലിക്കെത്തുന്നു. ഇതൊന്നും പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറല്ലെന്നതാണ് ഏറ്റവും ഖേദകരം.

പരാതി ലഭിക്കാതെതന്നെ ബസ് ജീവനക്കാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. കുഴപ്പക്കാരാണെന്ന് ബോധ്യമുള്ളവരെ തുടര്‍ന്ന് ജോലി ചെയ്യാന്‍ അനുവദിക്കരുത്. അപകടങ്ങള്‍ സംഭവിച്ചാല്‍ മാത്രമാവരുത് അധികൃതരുടെ ഇടപെടല്‍.

സി.വി. വാസുദേവന്‍, ഇടപ്പള്ളി

കൊച്ചി മെട്രോ ഉദ്ഘാടനം കോഴിക്ക് മുലവരുന്നതുപോലെ!

എറണാകുളം മഹാനഗരം മാത്രമല്ല, കേരളമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം എന്നു നടക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. 2012 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ട പദ്ധതി സര്‍ക്കാര്‍ സഹകരിക്കുകയാണെങ്കില്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നായിരുന്നു ഡിഎംആര്‍സി ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്.

2016 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. ഒന്നും സംഭവിച്ചില്ല. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ഉദ്ഘാടനം നടക്കുമെന്ന് കേട്ടിരുന്നു. ആദ്യഘട്ടത്തില്‍ പാലാരിവട്ടംവരെ എന്നത് പിണറായിക്ക് സ്വീകാര്യമായില്ല. മഹാരാജാസ് ഗ്രൗണ്ട് വരെ ഓടട്ടെ എന്നാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പിണറായി സൂചിപ്പിച്ചത്. ഏറ്റവുമൊടുവില്‍ കേട്ടത് വിഷുവിന് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല.

ശ്രീധരന്‍ ആഗ്രഹിച്ചതുപോലെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സഹകരണം ഇല്ലാതെ പോയതാണ് പദ്ധതിയുടെ പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നത്. പലയിടങ്ങളിലും സ്ഥലമേറ്റെടുക്കാന്‍ വൈകി. ഇപ്പോഴും ഗ്രൗണ്ടുവരെ മാത്രമേ പണി പൂര്‍ത്തിയായിട്ടുള്ളൂ. വൈറ്റിലക്കപ്പുറം റോഡ് ഏറ്റെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പേട്ട വരെ നിര്‍മാണമെത്താന്‍ ഇനിയും സമയമെടുക്കും.

ഇതിനിടെ ഒന്നിലധികം തവണ പാലാരിവട്ടം വരെ ട്രെയിന്‍ പരിശീലന ഓട്ടം പൂര്‍ത്തിയാക്കി. എല്ലാം റെഡിയായശേഷമേ ട്രെയിന്‍ ഓടിക്കുകയുള്ളൂ എന്നാണ് കെഎംആര്‍എല്ലിന്റെ കടുംപിടുത്തം. ഇത് ഉദ്ഘാടനം ഇനിയും വൈകിപ്പിക്കുമെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ കോഴിക്ക് മുലവരുന്നതുപോലെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനവും.

ജോസഫ് മാത്യു, കാക്കനാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.