Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടിയുടെ പകലും രാത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:25 am IST
in Vicharam

ചേക്കോട്ട് കോളനിയില്‍നിന്ന് ഏറെ ദൂരത്തല്ല കുറുമംചിറ. ഞങ്ങളുടെ ആളുകള്‍ മരിച്ചാല്‍ അവിടെയാണ് മറവുചെയ്യുക. ഇതിനിടെ ഞങ്ങളുടെ ശ്മശാന ഭൂമി തൊട്ടടുത്ത ഒരാള്‍ കയ്യേറി. ശ്മശാന ഭൂമിയിലേക്ക് കാലങ്ങളായുള്ള റോഡ് ഒരുദിവസം അയാള്‍ അടച്ചു. ഇത് ആദിവാസികളെ പ്രകോപിതരാക്കി. തുടര്‍ന്ന് അയാളും ഞങ്ങളുടെ ആളുകളും തമ്മില്‍ വാക്കേറ്റമായി. ഞങ്ങളുടെ കുറേ ആളുകളെ പോലീസ് പിടിച്ചുകൊണ്ടുപോയി. ഞങ്ങള്‍ കര്‍ഷക തൊഴിലാളി യൂണിയനില്‍ പരാതിപ്പെട്ടു. ആദ്യമൊക്കെ ഞങ്ങളെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് അവര്‍ മുതലാളിയുടെ പക്ഷത്താണെന്ന്.

ഞങ്ങള്‍ ദരിദ്രരും അയാള്‍ ധനവാനുമാണല്ലോ. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ ജയിച്ചുകയറണമെങ്കില്‍ പാര്‍ട്ടിക്ക് അയാളുടെ സഹായം കൂടിയേ തീരൂ. അതുകൊണ്ട് പകല്‍ പാര്‍ട്ടി ഞങ്ങളോടൊപ്പവും രാത്രി അയാളോടൊപ്പവും നിന്നു. അങ്ങനെ ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ഞങ്ങള്‍ ചെയ്തത് മഹാപരാധമാണെന്ന് പാര്‍ട്ടി പറഞ്ഞുപരത്തി. ഇതോടെ ഞങ്ങള്‍ സ്ത്രീകള്‍ സംഘടിച്ച് വാക്കത്തിയും കോടാലിയും അരിവാളുമായി മാനന്തവാടി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു.

ഞാനും ആദ്യമായി ഇത്തരത്തില്‍ ഒരു സമരത്തില്‍ പങ്കാളിയായി. ഇതിന് പാര്‍ട്ടിയുടെ ഒരു സഹായവുമില്ലായിരുന്നു. മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണ് മാത്രമായിരുന്നു ഞങ്ങളുടെ സ്വപ്‌നം. മേലെ ആകാശം താഴെ ഭൂമി. സ്ത്രീകളുടെ പട കണ്ടതോടെ പോലീസ് ഒന്നുപകച്ചു. പിന്നെ ചര്‍ച്ചയായി. അറസ്റ്റ് ചെയ്തവരെ മുഴുവന്‍ വിട്ടയച്ചു. പാര്‍ട്ടി ഒരു അടവുനയം പുറത്തെടുത്തു. അതോടെ അടച്ച റോഡ് മറ്റൊരു ഭാഗത്തുകൂടി തുറന്നുതന്നു. എന്നാല്‍ കയ്യേറിയ ഭൂമി തിരിച്ചുകിട്ടിയില്ല. ഞങ്ങളെ വഞ്ചിച്ച് പാര്‍ട്ടി സഹായിച്ച മുതലാളി ദീര്‍ഘകാലം ബാങ്കിന്റെ ഡയറക്ടറുമായി. അക്കാലത്തുതന്നെ സിപിഎം ആദിവാസികളില്‍നിന്ന് അകന്നിരുന്നു. അകല്‍ച്ച പിന്നീട് കൂടിക്കൂടിവന്നു.

ഇന്നും ആറടി മണ്ണിനായി ആദിവാസികള്‍ സമരം നടത്തുന്നു. ചത്താല്‍ കുഴിച്ചിടാന്‍ ഭൂമിയില്ലാതെ മറവുചെയ്ത ശവം മാന്തിയെടുത്ത് അവിടെതന്നെ വീണ്ടും മറവുചെയ്യുന്നു. ഇതാണ് ആദിവാസികളുടെ ഇന്നത്തെ ഗതി. അന്നും ഇതുതന്നെ. കര്‍ഷകതൊഴിലാളി യൂണിയനുമായി പലപ്പോഴും ആദിവാസി നേതാക്കള്‍ കലഹിച്ചിരുന്നു. ഓരോ തവണയും പാര്‍ട്ടി ഓരോ ന്യായം പറയും. ആദിവാസികളെല്ലാം സഹിക്കും.

പോലീസ് സ്റ്റേഷന്‍ സമരത്തിനുശേഷം പാര്‍ട്ടിക്കാരും നാട്ടുകാരും ഞങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചത്. എല്ലാഭാഗത്തും ഒരു അകറ്റല്‍ പ്രകടമായിരുന്നു. സിപിഎമ്മാകട്ടെ വളരെ കരുതലോടെയാണ് നീങ്ങിയത്. പാര്‍ട്ടിയുടെ അനുവാദമില്ലാതെ നടന്ന സമരം പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചു. അവരുടെ വാക്കുകളില്‍ അത് പലപ്പോഴും പ്രകടമായിരുന്നു. തൊഴില്‍ സംബന്ധമായ പരാതികള്‍ ഉന്നയിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യട്ടെ എന്നും ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യട്ടെ എന്നുപറഞ്ഞ് ഞങ്ങളെ പറ്റിക്കും. പക്ഷെ ഒന്നും നടക്കാറില്ലെന്നുമാത്രം. ഞങ്ങളോട് അടിമകളെപ്പോലെയാണ് പലരും പെരുമാറിയത്. കോളനിയില്‍ ജീവിക്കുക എന്നത് പലപ്പോഴും ദുഃസഹമായി മാറി. ആ നിലതന്നെയാണ് ഇന്നും തിരുനെല്ലിയില്‍. സമുദായക്കാര്‍ക്ക് കുറുമംചിറയിലും നിട്ടംമാനിയിലും മാത്രമാണ് പേരിനെങ്കിലും ശ്മശാനമുള്ളത്. അതും അന്യാധീനപ്പെട്ടുപോകുമെന്ന ഭയം ഞങ്ങള്‍ക്കുണ്ട്.

തിരുനെല്ലി പഞ്ചായത്തില്‍ എല്‍ഡിഎഫ് മാത്രമേ ഭരിച്ചിട്ടുള്ളൂ. ആദിവാസികളുടെ സ്ഥിതി വളരെ ദയനീയമാണ്. ജന്മിത്തം മറ്റൊരു രൂപത്തില്‍ തിരിച്ചുവന്നിരിക്കുന്നു. ആദിവാസി വീടുകള്‍ ഏറെയും നിലംപൊത്താവുന്ന നിലയിലാണ്. ജാഥയ്‌ക്ക് ആളെ കൂട്ടാനുള്ള ഒരുവിഭാഗമാണ് ഇന്നും ആദിവാസികള്‍. കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ തിരുനെല്ലി പഞ്ചായത്തിലാണ്. എന്നാല്‍ ആദിവാസികള്‍ക്ക് ഇന്നും ആശ്രയം തോടുകളും പുഴകളുംതന്നെ. പഴയകാലത്ത് അരുവികളില്‍ തെളിനീരുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതും മലിനമായിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.