Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറഞ്ഞുപോയ ചരിത്രവസ്തുതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 07:16 pm IST
inSamskriti

ഐതിഹ്യം സമ്മതിച്ചാല്‍ തന്നെ ച്യുതിയില്‍ സഹിക്കവയ്യാതെ പാറിക്കൊണ്ടിരുന്ന തീപ്പൊരി മേശ്ശാന്തി കണിശമായ ഉച്ചാരണശുദ്ധിയോടുകൂടി വേണം മന്ത്രമുച്ചരിക്കാന്‍ എന്നു നിഷ്‌കര്‍ഷിക്കുന്ന മുന്നറിയിപ്പായിരുന്നില്ലേ? അത് അദ്ദേഹത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നില്ലേ? പലപ്പോഴും അത് വല്ലാത്ത വിഷമമുണ്ടാക്കിയെങ്കില്‍ പലപ്പോഴും നമ്മുടെ അര്‍ച്ചകന്മാര്‍ പിഴയ്‌ക്കാതെ വേദമന്ത്രം ചൊല്ലാത്തതുകൊണ്ടല്ലെ? ഈ പ്രശ്‌നത്തിന് ശരിയായ പരിഹാരമെന്തായിരുന്നു? ഉത്തരം വളരെ സ്പഷ്ടം. തെറ്റുതിരുത്തി ചൊല്ലല്‍, ശരിയായ ക്രിയകള്‍ ചെയ്യല്‍. എന്നാല്‍ അവിടെ പരിഹാരം തികച്ചും തലതിരിഞ്ഞതായിപ്പോയി. ആരാധകനെ അവഗണിച്ച അര്‍ച്ചകന്‍ ആരാധ്യനെയും നിലയ്‌ക്കുനിര്‍ത്തി. ഭയാശങ്കകളുടെ കണികപോലുമില്ലാതെ തെറ്റ് എക്കാലവും ആവര്‍ത്തിക്കാന്‍ ചരടുമുറിച്ച് ലൈസന്‍സ് എടുത്തു. രാക്ഷസേശ്വരനായ രാവണനുപോലും ചെയ്യാന്‍ കഴിയാതിരുന്ന ഒരു മഹല്‍കൃത്യം. കോദണ്ഡത്തിന്റെ ഞാണ്‍ മുറിക്കുക-സ്വാമിയാരും മേശ്ശാന്തിയും കൂടി സമര്‍ത്ഥമായി ചെയ്തുതീര്‍ത്തു! ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍! ഭക്തജനങ്ങളില്‍ ധര്‍മബോധം വളര്‍ത്താന്‍!

ഉണരുന്ന സമാജത്തിന്റെ ഉണരേണ്ട ക്ഷേത്രത്തിന് ഈ ഐതിഹ്യം ഒരു കളങ്കമാണ്. ഒന്നുകില്‍ വീണ്ടും ധര്‍മധനുസ്സു കുലച്ചുകൊടുക്കണം. അതിനുശേഷം അക്ഷരപ്പിശകോ സ്വരപ്പിശകോ ഇല്ലാതെ മന്ത്രങ്ങള്‍ ചൊല്ലിത്തുടങ്ങുകയും വേണം. അതായിരിക്കണം ആ അമ്പലത്തിന്റെ യഥാര്‍ത്ഥ നവീകരണം. എടുത്തുകളഞ്ഞ ചൈതന്യം വീണ്ടുകൊടുക്കുക, അതായിരിക്കണം അവിടത്തെ തികച്ചും ധാര്‍മികമായ കര്‍ത്തവ്യം. താഴേയ്‌ക്ക് വലിച്ചെറിയപ്പെട്ട വില്ല് വീണ്ടും കൈയിലെടുക്കാനാണ് ശ്രീകൃഷ്ണന്‍ ഉപദേശിച്ചത്. അതുതന്നെയാണ് നമുക്കും മാര്‍ഗനിര്‍ദ്ദേശം, നമ്മുടെയും മാര്‍ഗം.

മറ്റൊരു ഐതിഹ്യം:- നമ്മുടെ കേരളത്തില്‍ തന്നെ ഒരു ദേവീ ക്ഷേത്രമുണ്ട്. അവിടത്തെ ദേവി ഭയങ്കരിയാണ്. പ്രത്യേക വരംകിട്ടിയ രക്തബീജാസുരനെ കൊന്നിട്ടാണ് ദേവി അവിടെ വന്നിരിക്കുന്നത്. രക്തബീജന്റെ ഓരോ തുള്ളി ചോരയില്‍നിന്നും മറ്റൊരു രക്തബീജന്‍ പിറന്നുപൊങ്ങുമായിരുന്നു. അതുകൊണ്ട് ദേവി തന്റെ നാവ് രണാങ്കണത്തോളം വലുതാക്കി നീട്ടി ഒരൊറ്റതുള്ളി ചോര താഴെ വീഴ്‌ത്താതെ അവനെ കൊന്നുകളഞ്ഞു.

ക്ഷേത്രത്തിലെ ശ്രീകോവിലിനു പതിവിന് വിരുദ്ധമായി രണ്ടു സോപാനങ്ങളുണ്ട്-കിഴക്കും പടിഞ്ഞാറും. എന്നാല്‍ കിഴക്കേനട എല്ലായ്‌പ്പോഴും അടച്ചിടും. അതിന് ചെറിയൊരു ദ്വാരം മാത്രമുണ്ട്. പടിഞ്ഞാറേത് എല്ലായ്‌പ്പോഴും തുറന്നിടും. കാരണമുണ്ട്. രക്തബീജവധം കഴിഞ്ഞ് അത്യന്ത രൗദ്രഭാവത്തോടെ ദേവി കിഴക്കോട്ടുനീക്കി ഇരിപ്പായി. അതുകാരണം കിഴക്കേ നടയിലുള്ള പാടങ്ങളെല്ലാം തരിശായി. പിന്നീടവിടെ വില്വമംഗലം സ്വാമിയാര്‍ വന്നു. ഭജനമിരുന്നു. രണ്ടുവിളിപ്പാടകലെ ശിവപ്രതിഷ്ഠ നടത്തി. അതോടെ രൗദ്രഭാവം ശാന്തമായി. വിഷുവിന് മാത്രമേ കിഴക്കേനട തുറക്കൂ. പടിഞ്ഞാറാകട്ടെ വിള സമൃദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ അവിടത്തെ മുഖം തുടക്കം മുതല്‍ ശാന്തമാണ്. വളരെ ചുരുക്കത്തില്‍ ഇതാണ് ഐതിഹ്യം.

കണ്ണിലും കാതിലും നിന്നു മറഞ്ഞുപോയ ചില ചരിത്രവസ്തുതകള്‍ തന്നെ ഈ ക്ഷേത്രസ്വഭാവത്തിനു പിന്നിലുണ്ടാകാം. കുടിപ്പകകളുടെ കാലത്തു രണ്ടു പ്രബല തറവാടുകളോ കരക്കാരോ തമ്മിലുള്ള ആദ്യത്തെ കൂട്ടായ പ്രവൃത്തിയുടെയും പിന്നീടത്തെ കലഹത്തിന്റെയും കഥയായിരിക്കാം ഈ പ്രത്യേക സ്ഥിതിവിശേഷത്തിനു കാരണം. വിശാലമായ പാടങ്ങള്‍ ഗ്രാമങ്ങളെ വേര്‍തിരിച്ചിരുന്ന കാലഘട്ടത്തില്‍ രണ്ടു ഗ്രാമക്കാരും ചേര്‍ന്ന് അവരുടെ പാടങ്ങളുടെ മധ്യഭാഗത്ത് രണ്ടുകൂട്ടരെയും അനുഗ്രഹിച്ചു വിരാജിക്കുന്ന ഒരപൂര്‍വക്ഷേത്രം നിര്‍മിച്ചതായിരിക്കും. അതുകൊണ്ടവിടെ രണ്ടു സോപാനങ്ങളുണ്ടായി. പിന്നീട് നിര്‍ഭാഗ്യവശാല്‍ കുടിപ്പക, സ്ഥാനമോഹം, സാമ്പത്തിക ദുര്‍മോഹം, മിഥ്യാഭിമാനം മുതലായ ദൂഷ്യങ്ങള്‍ നിമിത്തമോ എന്തോ പരസ്പര കലഹം നടന്നിരിക്കാം.

കിഴക്കേ തറവാട്ടുകാരോ കരക്കാരോ പരാജയപ്പെട്ടിരിക്കാം. അവരുടെ പാടങ്ങള്‍ പടിഞ്ഞാറുകാര്‍ തരിശാക്കിക്കളഞ്ഞിരിക്കാം. അവരുടെ ഭാഗത്തെ നട പകയോടെ അടച്ചിട്ടിട്ടുമുണ്ടായിരിക്കാം. അങ്ങനെ ആ ക്ഷേത്രം ആദ്യകാല സൗഹൃദസഹകരണങ്ങളെയും പില്‍ക്കാല വൈരമത്സരങ്ങളുടെയും മൂകമെങ്കിലും വാചാലമായ സാക്ഷിയായി നില്‍ക്കുന്ന ഒന്നായിരിക്കാം. എന്നാല്‍ ആ കഥകള്‍ തലമുറകള്‍ക്കുശേഷം വിസ്മൃതിയില്‍ വിലയം പ്രാപിച്ചപ്പോള്‍ ഐതിഹ്യം മറ്റൊരുതരത്തില്‍ തലപൊക്കിയതായിരിക്കാം. ആ ഐതിഹ്യത്തിലാകട്ടെ എത്രയെത്ര അനൗചിത്യങ്ങള്‍ പതുങ്ങിയിരിക്കുന്നുതാനും!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.