Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദീപക് വധക്കേസ്: പരാജയപ്പെട്ടത് പോലീസും പത്രമുത്തശ്ശിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:16 pm IST
in Thrissur

തൃശൂര്‍: ദീപക് വധക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പോലീസും ഭരണസംവിധാനങ്ങളും ഒരു മാധ്യമവും ചേര്‍ന്ന് വേട്ടയാടിയത് രണ്ടുവര്‍ഷത്തോളം.

ഒടുവില്‍ നിരപരാധികളെന്ന് കോടതി കണ്ടെത്തിയതോടെ സത്യം തെളിഞ്ഞ ആശ്വാസത്തിലാണ് ഇവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ദീപക് 2015 മാര്‍ച്ച് 24നാണ് പഴുവില്‍വെച്ച് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നരനായാട്ട് നടത്തി.

അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ താല്പര്യപ്രകാരമായിരുന്നു ഇത്. നിരപരാധികളെയും സ്ഥലത്തില്ലാത്തവരെയും പ്രതിചേര്‍ത്ത് പോലീസ് കഥമെനഞ്ഞു. പത്രമുതലാളിയുടെ താല്പര്യത്തിനനുസരിച്ച് ഒരു പ്രമുഖപത്രം ഇവര്‍ക്കെതിരെ തുടര്‍ച്ചയായി നുണക്കഥകളെഴുതി. കോടതിയില്‍ വിചാരണക്കെത്തും മുമ്പുതന്നെ കേസില്‍പ്പെട്ടവര്‍ കുറ്റക്കാരാണെന്ന മുന്‍വിധിയോടെയായിരുന്നു ഈ പത്രമുത്തശ്ശിയുടെ നുണപ്രചരണം. ഒടുവില്‍ കോടതി വിധിവരുന്നതോടെ സമൂഹമധ്യത്തില്‍ വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലാണ് ഈ പ്രമുഖമാധ്യമം.

രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതികള്‍ക്ക് ജാമ്യംപോലും നിഷേധിക്കപ്പെട്ടു. 90 ദിവസം കഴിഞ്ഞാല്‍ റിമാന്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് നിയമം. ഇത് മറികടക്കാനായി 90ദിവസത്തിന് മുമ്പുതന്നെ തിരക്കിട്ട് കുറ്റപത്രം തയ്യാറാക്കിനല്‍കി വിചാരണ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി നിരപരാധികളായ ഏഴുപേരെ വിചാരണത്തടങ്കലിന്റെപേരില്‍ അകത്തിട്ടു. സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ ഈ നാടകമാണ് കോടതിവിധിയോടെ പൊളിഞ്ഞത്. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിലോ 77 സാക്ഷികളുടെ മൊഴികളിലോ പ്രതികളെ ശിക്ഷിക്കാന്‍ ഒന്നും കണ്ടെത്താന്‍ കോടതിക്കായില്ല. പ്രതിഭാഗം സമര്‍പ്പിച്ച നൂറിലേറെ തെളിവുകളും കോടതി അംഗീകരിച്ചില്ല.

ജയിലിനുള്ളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളില്‍ ഒരാളെപ്പോലും സാക്ഷികള്‍ തിരിച്ചറിഞ്ഞില്ല. വിരലടയാളം, മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധന തുടങ്ങിയ ശാസ്ത്രീയ തെളിവെടുപ്പുകളിലും ഇവരെ കുറ്റക്കാരാക്കാന്‍ ഒന്നും കണ്ടെത്തിയില്ല. എന്നിട്ടും പോലീസും നുണപ്രചരണം നടത്തിയ പത്രവും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഒടുവില്‍ കോടതിവിധി വരുംവരെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.