Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇങ്ങനെയും ഒരു റെയിൽവേയോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 05:08 pm IST
inSpecial Article

ശകുന്തള റെയിൽവേ. ഇങ്ങനെയും ഒരു റെയിൽവേയോ! എന്നു പറയാൻ വരട്ടെ ഇതൊരു സ്വകാര്യ റെയിൽവേ ആണ് അതും ഒരു ബ്രിട്ടീഷ് കമ്പനിയുടെ. മറ്റൊരിടത്തും അല്ല. നമ്മുടെ ഭാരതത്തിൽ. ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഒന്നേകാൽ കോടിയോളം രൂപ ഈ പാതക്കായി വർഷം തോറും നീക്കി വയ്‌ക്കുന്നു.

ഇതു കേട്ട് നമ്മളിൽ കുറച്ചു പേരെങ്കിലും ഞെട്ടികാണും അല്ലേ. ഒരു സ്വകാര്യ സ്ഥാപനം താത്കാലികമായി റെയിൽപാത നിർമ്മിക്കുകയും സർവീസ്‌ നടത്തിക്കൊണ്ടു പോരുകയും ചെയ്യുക എന്നത് മഹാരാഷ്‌ട്രയിലെ അകോല, അമരാവതി, വാഷിം, യവാത്മൽ എന്നീ ജില്ലകളിലുള്ളവർക്ക് ഒരത്ഭുതമല്ല. കാരണം 183 കിലോമീറ്റർ ദൈർഘ്യമുള്ള മുർതസ്പുർ ജംഗ്ഷൻ – യവാത്മൽ നാരോഗേജ് പാത 1903 മുതൽ സെൻട്രൽ പ്രൊവിൻസെസ് റയിൽവേ കമ്പനിയുടെ (CPRC ) ഏജന്റ് എന്ന നിലയിൽ 1857 ൽ സ്ഥാപിതമായ കിലീക് നിക്സൺ ആൻഡ് കമ്പനി നടത്തിക്കൊണ്ടു പോരുന്നു.

ബ്രിട്ടീഷ്‌രാജ് കാലത്ത് സ്വകാര്യ സ്ഥാപനങ്ങളായിരുന്നു റയിൽവേ നടത്തികൊണ്ടിരുന്നത്. യവത്മാൽ നിന്നും പരുത്തി മുംബയിൽ എത്തിച്ചു അവിടന്നു ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് കപ്പൽ മാർഗ്ഗം കൊണ്ടു പോകലായിരുന്നു മുർതസപുർ ജംഗ്ഷൻ – യവാത്മൽ റെയിൽപാതയുടെ പ്രധാന ലക്ഷ്യം.

1951 ൽ ഇന്ത്യൻ റെയിൽവേ ദേശസാത്കരണം നടത്തിയപ്പോൾ സെൻട്രൽ പ്രൊവിൻസെസ് റെയിൽവേ കമ്പനിയുടെ (CPRC ) ധൗണ്ട് – ബരാമതി, പുൽഗൺ – അർവി, പച്ചോര -ജമ്നാർ, ധാർവാ – പുസാദ് എന്നീ പാതകൾ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായെങ്കിലും ശകുന്തള റെയിൽവേ മാത്രം അഞ്ജാതമായ കാരണങ്ങളാൽ മാറി നില്‍ക്കപ്പെട്ടു.

അക്കാലഘട്ടത്തിൽ സെൻട്രൽ പ്രൊവിൻസെസ് റെയിൽവേ കമ്പനിയുടെ (CPRC ) യും ഇന്ത്യയിൽ റെയിൽവേ നിർമ്മാണം ആദ്യമായി ആരംഭിച്ച ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുലാ റെയിൽവേ (GIPR) യും തമ്മിലുണ്ടായ ധാരണ ഇന്ത്യൻ റെയിൽവേ ആയി മാറിയപ്പോഴും തുടർന്നു. CPRC യുടെ പാതകളിൽ GIPR തങ്ങളുടെ ട്രെയിനുകൾ ഉപയോഗിക്കുകയും വാടകയിനത്തിൽ ഒരു തുക നൽകുകയും ചെയ്തിരുന്നു. തുടർന്നു പരുത്തി മാത്രമല്ല യാത്രക്കാരെയും വഹിച്ചു യാത്ര തുടങ്ങി ശകുന്തള എക്സ്പ്രസ്.

അറ്റകുറ്റപ്പണികളും പരിപാലനവുമാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ സ്വകാര്യസ്ഥാപനത്തിന് പ്രതിഫലമെന്ന നിലയിൽ നൽകുന്നത്. ഇന്നും ഈ പാത ഒട്ടനവധി സാധാരണക്കാരുടെ ജീവ സന്ധാരണത്തിന് ഉതകുന്നു. ട്രെയിൻ യാത്രയുടെ ആറിരട്ടിയോളം മറ്റു ഗതാഗത ചെലവുകൾക്കാകും എന്നതിനാൽ ഗ്രാമവാസികൾക്ക് ഈ പാതയില്ലാത്ത അവസ്ഥ ആലോചിക്കാൻ പോലും സാധിക്കില്ല.

ഇംഗ്ലണ്ടിൽ 1921 ൽ നിർമ്മിച്ച AD ആവി എൻജിൻ നീണ്ട 70 വർഷങ്ങളോളം സർവ്വീസ് നടത്തിയ ശേഷം 1994 ൽ പിൻവലിച്ചു പകരം ഡീസൽ എൻജിൻ ഉപയോഗിച്ചു തുടങ്ങി. ബ്രിട്ടീഷ് രാജ് കാലത്തെ സിഗ്നൽ സംവിധാനങ്ങൾ തന്നെ ഇപ്പോഴും തുടരുന്നു. മിക്ക ഉപകരണങ്ങളിലും ‘MADEIN LIVER POOL’ പതിച്ചിട്ടുണ്ട്.

194 കിലോമീറ്റർ ദൂരം നാലു മണിക്കൂറിൽ താണ്ടുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പരുത്തിപ്പാടങ്ങളും ആധുനികത എത്തി നോക്കിയിട്ടില്ലാത്ത തനിമയാർന്ന ഉൾനാടൻഗ്രാമങ്ങളും ഈ പാതയെ അളവറ്റ് സ്നേഹിക്കുന്ന ഗ്രാമീണരും തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.