Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വചനാമൃത സത്രം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 07:09 pm IST
in Pathanamthitta

തിരുവല്ല: ശീരാമകൃഷ്ണപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വചനാമൃത സത്രം ഇന്ന് സമാപിക്കും. സത്രം സമര്‍പ്പണത്തിലേക്ക് കടക്കുമ്പോള്‍ വലിയ ഭക്തജനതിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. അവധി ദിനമായ ഇന്നലെ ചടങ്ങുകള്‍ക്ക് പങ്കാളിയാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നലെ സ്വാമി ഈശ്വരനന്ദ സ്മൃതി നടന്നു. തുടര്‍ന്ന് സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍, ഡോ.രാമകൃഷ്ണ വേണുഗോപാല്‍, ഡോ.ലക്ഷ്മികുമാരി, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി.

സത്രസമാപന ദിനമായ ഇന്ന് രാവിലെ 5മുതല്‍ 8 വരെ മംഗളാരതി സുപ്രഭാതം, വേദപാരായണം, ധ്യാനം പൂജ, 8 മുതല്‍ 9വരെ നാരായണീയ പാരായണം. 9 മുതല്‍ സ്വാമി പുരുഷോത്തമാനന്ദ സ്മൃതി. സ്വാമി ഋതംപരാനന്ദ, സ്വാമി ചൈതന്യാനന്ദ, പ്രഫ.സുജാതാദേവി, ശശിധരന്‍ കൊയിലാണ്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണ ജയന്തി ആഘോഷവും സമാപന സമ്മേളനവും നാളെ നടക്കും. ആഗോള ശാരദാമഠങ്ങളുടെ ട്രസ്റ്റിയും ലോക പ്രശസ്ത പ്രഭാഷകയുമായ 92 വയസ്സ് പിന്നിട്ട പ്രവ്രാജിക അജയപ്രാണ മാതാജി വചനാമൃത സത്രത്തിലെത്തിയത് ഭക്തര്‍ക്ക് നവ്യാനുഭമായി. ശ്രീരാമകൃഷ്ണ സന്യാസിനി പരമ്പരയില്‍ നിന്ന് ശ്രീരാമകൃഷ്ണ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവസമ്പത്തുള്ള അജയപ്രാണമാതാജിയുടെ പൂര്‍വ്വാശ്രമം കൂറൂരമ്മയുടെ തറവാടായ ഗുരുവായൂര്‍ കുറൂര്‍ ഇല്ലമാണ്. ബിഎസ്സി ഫിസിക്‌സില്‍ ബിരുദധാരികൂടിയായ അജയപ്രാണമാതാജി ദീര്‍ഘകാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1952 ലാണ് ശാരദാമഠത്തില്‍ സന്യാസിനിയായി ചേരുന്നത്. വിശ്വവിഖ്യാതനായ പ്രഭാഷകന്‍ രംഗനാഥാനന്ദ സ്വാമിയുടെ നിര്‍ദ്ദേശം കൂടി സ്വീകരിച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നി ശാരദാമഠത്തിന്റെ അദ്ധ്യക്ഷയായി 1977 മുതല്‍ രണ്ട് ദശാബ്ദക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദാന്ത പ്രചാരണം നടത്തി. ഇപ്പോള്‍ തൃശൂര്‍ ശാരദാമഠത്തിന്റെ അദ്ധ്യക്ഷയാണ്. ലോകമെമ്പാടും ശാഖകളുള്ള ശാരദാമഠത്തിന്റെ ഭാഗമായി കേരളത്തില്‍ മുപ്പതോളം സന്യാസിനിമാരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സത്രവേദിയിലെത്തിയ അജയപ്രാണമാതാജി ആത്മിയ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചപ്പോള്‍ ജാതി വ്യവസ്ഥ തീവ്രമായിരുന്നു. പിന്നീട് തീര്‍ഥാലയമായി തീര്‍ന്ന ഇവിടെ ഇപ്പോഴും വിവിധയിടങ്ങില്‍ ജാതീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ പുരോഗതിക്ക് നല്ലതല്ല. കേരളത്തിലുള്ളവരെ പലപ്പോഴും ബൗദ്ധികമായി ഉയര്‍ന്നവരായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. ശ്രീശങ്കരന് ജന്മം നല്‍കിയ നാടെന്ന നിലയില്‍ മഹാന്മാരെ സൃഷ്ടിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നാണ് ഭഗിനി നിവേദിത പറഞ്ഞിട്ടുള്ളത്. എല്ലാ മേഖലയിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുന്നതുപോലെ സാംസ്‌കാരികമായും സാമൂഹികമായും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആദ്ധ്യാത്മികമായ അടിത്തറ ഈ പതനത്തെ തടഞ്ഞുനിര്‍ത്തുമെന്നും താഴേക്കുള്ള പതനം കുറയ്‌ക്കുമെന്നും അജയപ്രാണ മാതാജി പറഞ്ഞു.

ജാതിമത വര്‍ണ വ്യത്യാസമില്ലാത്തതും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സ്വീകരിക്കാനുമുതകുന്ന വേദാന്തത്തിന്റെ കരുത്തുള്ള അടിത്തറയില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് ശ്രീരാമകൃഷ്ണ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് നൂറ് വര്‍ഷത്തിനുള്ളില്‍ ലോകം ഇത്രയും കീഴടക്കാനായതെന്ന് അജയപ്രാണമാതാജി പറഞ്ഞു. ഈശ്വരന്‍ ഒന്നാണ്, പ്രപഞ്ചത്തിന്റെ അസ്തിത്വം ഒന്നാണ്, ഓരോരുത്തരുടെയും അന്തരാത്മാവിന്റെ ശരിയായ രൂപം ചൈതന്യമാണ്, ഓരോ മതവും ഈശ്വരനിലെത്തിച്ചേരാനുള്ള വ്യത്യസ്ഥമായ വഴികളാണെങ്കിലും എന്നാല്‍ അവയുടെയെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. ഇങ്ങനെയുള്ള ഗംഭീരമായ തത്വങ്ങളാണ് ലോകം കീഴടക്കിയ വേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നതെന്നും അജയപ്രാണ മാതാജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

പുതിയ വാര്‍ത്തകള്‍

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.