Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്തുകൊണ്ടാണ് എല്ലാവരും ശ്രീകൃഷ്ണഭഗവാനെ സേവിക്കാത്തത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 07:47 pm IST
inSamskriti

ശ്രീശങ്കരാചാര്യന്‍ ഈ ശ്ലോകം, ഭാഷ്യത്തില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.

‘കസ്മാല്‍ ത്യാം ഏവ സര്‍വ്വന പ്രസദ്യന്തേ?

(എന്തുകൊണ്ടാണ് എല്ലാവരും അങ്ങയെതന്നെ ശരണം പ്രാപിക്കാത്തത് എന്നാണെങ്കില്‍ പറയാം)

കഴിഞ്ഞ ജന്മങ്ങളിലും ഈ ജന്മത്തിലും ബുദ്ധി ഉറച്ചതുമുതല്‍ പാപംമാത്രം ചെയ്തു ശീലിക്കുന്നവരാണ് ദുഷ്‌കൃതികള്‍. അവര്‍ക്ക് ശ്രീകൃഷ്ണ ഭഗവാനെ, ഈശ്വരന്മാര്‍ക്കും ഈശ്വരനായി അറിഞ്ഞു സേവിക്കാന്‍ കഴിയുകയേ ഇല്ല. അവര്‍ ചെയ്ത പാപങ്ങളുടെ താരതമ്യം അനുസരിച്ച് നാലു വിഭാഗമായി തിരിക്കാം.

1) മൂഢന്മാര്‍, 2) നരാധമന്മാര്‍ 3) മായമാപ ഹൃതജ്ഞാനികള്‍ 4) അസുരഭാവം സ്വീകരിച്ചവര്‍ എന്നിങ്ങനെയാണ് നിലുവിഭാഗങ്ങള്‍. പൊതുവെ പറഞ്ഞാല്‍ ഇവര്‍ ഭൗതിക ദൃഷ്ടിയില്‍ ഗംഭീരന്മാരാണ്, തത്വചിന്തകന്മാരും, വിദ്യാവിചക്ഷണന്മാരും, ഭരണാധികാരികളും, ഗവേഷകന്മാരും വേദാന്തികളും മറ്റുമാണ്. ഇവരുടെ നിഗമനങ്ങളും പരിപാടികളും ആസൂത്രണങ്ങളും എല്ലാം ഭഗവല്‍ പ്രകൃതിയായ മായ തകര്‍ത്തുകളയുന്നു. അതിനും അവരുടെ ദുഷ്‌കൃതങ്ങളാണ്, പാവകര്‍മ്മങ്ങളാണ് കാരണം.

മൂഡന്മാര്‍- അവര്‍ ഭഗവാനെക്കുറിച്ച് ഒന്നും അറിയുന്നവരല്ല, അവര്‍ മൃഗങ്ങളുടെ അവസ്ഥയിലാണ്, അവര്‍ കഴുതയെപോലെ ഭാരം വഹിച്ച് ജീവിതം നയിക്കുന്നു. സുഖം അനുഭവിക്കുന്നു എന്നാണ് ഭാവം. ഒരുപിടി പുല്ലുക്കിട്ടിയാല്‍ അതിനു സന്തോഷമായി. അതിന്റെ പ്രയത്‌നഫലം യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് യജമാനനാണ്. ഈ മൂഡന്മാരുടെ നിരന്തര പ്രയത്‌നഫലം ഭാര്യയും മക്കളും മറ്റും അനുഭവിക്കുന്നു. ഈ തിരക്കില്‍ ഭഗവാനെപ്പറ്റിയോ, ഗീതയെപ്പറ്റിയോ ഭാഗവതത്തെപ്പറ്റിയോ എന്തെങ്കിലും മനസ്സിലാക്കാന്‍ തോന്നുകയേ ഇല്ല. അങ്ങനെ മൂഢന്മാര്‍ മരിക്കുന്നു.

നരാധമന്മാര്‍- മനുഷ്യരില്‍ വെച്ച് ഏറ്റവും താണനിലയില്‍ ജീവിക്കുന്ന അപരിഷ്‌കൃതന്മാരാണ്. സാമൂഹ്യവും ധാര്‍മ്മിക പ്രമാണങ്ങള്‍ക്ക് അനുസൃതവും, ഭരണപരമായ നിയമ വ്യവസ്ഥ അനുസരിച്ചും ജീവിക്കാന്‍ കൂട്ടാക്കാത്ത മനുഷ്യരാണ് അപരിഷ്‌കൃത ജനങ്ങള്‍. ധാര്‍മ്മിക പ്രമാണങ്ങളുടെ ഉദ്ദേശ്യം പരമപുരുഷനായ ശ്രീകൃഷ്ണനും ജീവാത്മാക്കളും തമ്മിലുള്ള ബന്ധം മനുഷ്യരില്‍ ഉണര്‍ത്തി, ഭഗവത് സേവനത്തിലേക്കു ഉയര്‍ത്തി, മായയെ തരണം ചെയ്യിക്കുക എന്നതാണ്.

നിരീശ്വര വാദികളായ ആളുകള്‍ പോലും ദുസ്സഹമായ ദുഖം അനുഭവിക്കുമ്പോള്‍, അറിയാതെ എന്റെ ഈശ്വരാ എന്നു പറഞ്ഞു പോകും. ഭഗവാനും ജീവാത്മാക്കളും തമ്മിലുള്ള ശാശ്വത ബന്ധത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈശ്വരബന്ധത്തെ ഉണര്‍ത്താതെ ജീവിക്കുന്നവര്‍ ഇങ്ങനെ നരാധമന്മാരായി തീരുന്നു. ഭഗവാനെ ഭജിക്കുന്നേയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.