Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പട്ടാള റിക്രൂട്ട്‌മെന്റ് റാലി: കബളിപ്പിക്കപെടുന്നത് യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 08:38 pm IST
in Idukki

തൊടുപുഴ: സംസ്ഥാനത്ത് പട്ടാളത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്ന പേരില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി സൂചന.

ഇന്നലെ തൊടുപുഴയിലെ മാനേജ്‌മെന്റ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നടന്ന കരസേന റിക്രൂട്ട്‌മെന്റ് റാലി പോലീസ് ഇടപെട്ട് തടഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് വ്യാജ റിക്രൂട്ട്‌മെന്റ് റാലിയുമായി എത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം അരങ്ങേറിയത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കാനെത്തിയത്. സംഭവത്തെക്കുറിച്ച് ജില്ലാ-സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പങ്കെടുക്കാനെത്തിയവര്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. തൊടുപുഴയില്‍ നടത്തുന്ന റാലിയില്‍ മികച്ചവരെ കണ്ടെത്തി ആറുമാസം സ്വകാര്യ സ്ഥാപനം പരീശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസിനത്തില്‍ 15000 രൂപ സ്വാകാര്യ സ്ഥാപനം ഫീസിനത്തില്‍ വാങ്ങും

പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ ആര്‍മി നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ഇവര്‍ പങ്കെടുത്ത് വിജയിച്ചാലാണ് ജോലി ലഭിക്കുന്നത്. ഇതിനാവശ്യമായ പരിശീലനം സ്വകാര

്യ സ്ഥാപനം നല്‍കും. എന്നാല്‍ ജോലി ലഭിക്കണമെങ്കില്‍ കരസേനയുടെ റാലിയില്‍ വിജയിക്കേണ്ടതുണ്ട്. പരാജയപ്പെട്ടാല്‍ മുടക്കിയ 15000 രൂപയും സമയവും നഷ്ടമാകും.

ആര്‍മിയില്‍ നിന്നും റിട്ടയറായ ഉദ്യോഗസ്ഥനാണ് സ്ഥാപനം നടത്തുന്നത്. പോലീസിനെ അറിയിക്കാതെയാണ് ഇത്രയും പേര്‍ പങ്കെടുക്കുന്ന പരിപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള സ്ഥാപനമാണിതെന്നാണ് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസിനോട് പറഞ്ഞത്. സംസ്ഥാനത്തുട നീളം 11 സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇവര്‍ നടത്തി. തൊടുപുഴയിലും, കോഴിക്കോടുമാണ് പരിപാടി തടസപ്പെട്ടത്.

ഒരു സ്ഥലത്ത് നിന്നും നൂറു പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് നേരെത്തെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളാണ്. തൊടുപുഴയില്‍ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിഎന്‍ സജി വിവരം ജില്ലാ പോലീസ് മേധാവി എവി ജോര്‍ജിന് കൈമാറി.

ഇതിനുശേഷം തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.

രാവിലെ 11.30ന് പോലീസ് ഇവിടെയെത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു. പോലീസ് രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗാര്‍ഥികളെ വിളിച്ചുചേര്‍ത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരും പിരിഞ്ഞുപോകാന്‍ തയ്യാറായില്ലെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)
Kerala

ലാലേട്ടന്റെ പേര് കളഞ്ഞല്ലോ….മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.