Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഏതു കേസില്‍ പ്രതിയെന്ന് പോലീസ് പറയണം: ഒ രാജഗോപാല്‍: ഗുണ്ടാ പകയാക്കുന്നത് സിപിഎമ്മിനെ രക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: കണ്ണമ്മൂലയിലെ വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാകുടിപ്പകയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്ത് സിപിഎമ്മിനെ രക്ഷിക്കാന്‍ നീക്കം. പട്ടികജാതിക്കാരനും വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിനെ കൊന്നത് രാഷ്ടീയ ഗൂഢാലോചനയെ തു

സിപിഎം ഗുണ്ടകളുടെ വേട്ടേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം ഒ. രാജഗോപാല്‍ എംഎല്‍എ പുഷ്പചക്രം സമര്‍പ്പിക്കുന്നു

ടര്‍ന്നാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കോളനിയില്‍ നിന്ന് വിഷ്ണുവിന്റെ കുടുംബം ബിജെപിയില്‍ പോയതാണ് കാരണം. വിഷ്ണു യുവമോര്‍ച്ചയുടെയും അമ്മ ബിന്ദു, മഹിളാമോര്‍ച്ചയുടെയും ഭാരവാഹിത്വം ഏറ്റെടുക്കുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ കോളനിയില്‍ നിന്ന് നിരവധിപേര്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തി.

യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കരുതെന്ന് വിഷ്ണുവിനെ പലതവണ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താക്കീത് ചെയ്തിരുന്നതുമാണ്. അനുസരിക്കാതിരുന്നതിന് അറ്റ കൈ എന്ന

വിഷ്ണുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

നിലയിലാണ് അറുകൊല. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് വിഷ്ണുവിനെ വെട്ടി നുറുക്കിയതില്‍ പാര്‍ട്ടിക്കെതിരെ വികാരം ഉണ്ടാകാതിരിക്കാനാണ് ഗുണ്ടാ ആക്രമണം എന്ന പ്രചാരണം. കൊലപാതകം നടന്ന് മിനിറ്റിനുള്ളില്‍ കൈരളി ചാനലാണ് ഗുണ്ടാ ആക്രമണമെന്ന് വാര്‍ത്ത നല്‍കിയത്. ഇതിന് ചുവടുപിടിച്ച് മറ്റ് ചില മാധ്യമങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത നല്‍കി.

ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്ത ആളാണ് വിഷ്ണു. പോലീസും അത് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷ്ണു എന്ന മറ്റൊരു ഗുണ്ടയെ ലക്ഷ്യം വച്ച് ആളുമാറി കൊന്നതെന്നതാണ് പുതിയ പ്രചാരണം. മരിച്ച വിഷ്ണു ഗുണ്ടയല്ലെങ്കിലും കൊന്നവര്‍ വെറും ഗുണ്ടകള്‍ മാത്രമെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. കൊലപാതകം ഗുണ്ടാപകയുടെ ഭാഗമെന്ന പ്രചാരണം അപലപനീയമാണെന്ന് ഒ. രാജഗോപാല്‍ എംഎ

ദുഖം താങ്ങാനാവാതെ ബന്ധുക്കള്‍

ല്‍എ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിയായ വിഷ്ണുവിന്റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ലെന്ന കാര്യം പോലീസിന് അറിവുള്ളതാണ്. എന്നിട്ടും ഏതോ കൊലപാതകത്തിനുള്ള പകരം വീട്ടലാണ് വിഷ്ണുവിന്റെ കൊലയ്‌ക്ക് കാരണമെന്ന പോലീസ് ഭാഷ്യം സിപിഎമ്മിനെ പ്രീണിപ്പിക്കാനാണ്. വിഷ്ണുവിന്റെ അമ്മയായ ബിന്ദുവിനെയും ബന്ധുവായ ലൈലയെയും വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് അവര്‍ ഏത് കൊലക്കേസിലെ പ്രതികളായതു കൊണ്ടാണെന്ന് പോലീസ് പറയണം. പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാ സംഘ തലവന്‍ അറിയപ്പെടുന്ന സിഐടിയു പ്രവര്‍ത്തകനാണ്. മറ്റ് പ്രതികള്‍ക്കും സിപിഎം ബന്ധമുണ്ട്. ഇത് നാട്ടുകാര്‍ക്കെല്ലാം അറിവുള്ള കാര്യമായിട്ടും പോലീസ് കള്ളക്കഥ ചമയ്‌ക്കുന്നത് ഉന്നത ഇടപെടല്‍ കൊണ്ടാണ്. സിപിഎം നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാകാനല്ല സര്‍ക്കാര്‍ ശമ്പളം തരുന്നതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. യാതൊരു പ്രകോപനവുമില്ലാതെ നിരാലംബരായ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ എത്ര ഉന്നത ബന്ധമുള്ളവരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.