Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഏതു കേസില്‍ പ്രതിയെന്ന് പോലീസ് പറയണം: ഒ രാജഗോപാല്‍: ഗുണ്ടാ പകയാക്കുന്നത് സിപിഎമ്മിനെ രക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: കണ്ണമ്മൂലയിലെ വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാകുടിപ്പകയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്ത് സിപിഎമ്മിനെ രക്ഷിക്കാന്‍ നീക്കം. പട്ടികജാതിക്കാരനും വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിനെ കൊന്നത് രാഷ്ടീയ ഗൂഢാലോചനയെ തു

സിപിഎം ഗുണ്ടകളുടെ വേട്ടേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം ഒ. രാജഗോപാല്‍ എംഎല്‍എ പുഷ്പചക്രം സമര്‍പ്പിക്കുന്നു

ടര്‍ന്നാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കോളനിയില്‍ നിന്ന് വിഷ്ണുവിന്റെ കുടുംബം ബിജെപിയില്‍ പോയതാണ് കാരണം. വിഷ്ണു യുവമോര്‍ച്ചയുടെയും അമ്മ ബിന്ദു, മഹിളാമോര്‍ച്ചയുടെയും ഭാരവാഹിത്വം ഏറ്റെടുക്കുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ കോളനിയില്‍ നിന്ന് നിരവധിപേര്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തി.

യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കരുതെന്ന് വിഷ്ണുവിനെ പലതവണ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താക്കീത് ചെയ്തിരുന്നതുമാണ്. അനുസരിക്കാതിരുന്നതിന് അറ്റ കൈ എന്ന

വിഷ്ണുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

നിലയിലാണ് അറുകൊല. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് വിഷ്ണുവിനെ വെട്ടി നുറുക്കിയതില്‍ പാര്‍ട്ടിക്കെതിരെ വികാരം ഉണ്ടാകാതിരിക്കാനാണ് ഗുണ്ടാ ആക്രമണം എന്ന പ്രചാരണം. കൊലപാതകം നടന്ന് മിനിറ്റിനുള്ളില്‍ കൈരളി ചാനലാണ് ഗുണ്ടാ ആക്രമണമെന്ന് വാര്‍ത്ത നല്‍കിയത്. ഇതിന് ചുവടുപിടിച്ച് മറ്റ് ചില മാധ്യമങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത നല്‍കി.

ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്ത ആളാണ് വിഷ്ണു. പോലീസും അത് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷ്ണു എന്ന മറ്റൊരു ഗുണ്ടയെ ലക്ഷ്യം വച്ച് ആളുമാറി കൊന്നതെന്നതാണ് പുതിയ പ്രചാരണം. മരിച്ച വിഷ്ണു ഗുണ്ടയല്ലെങ്കിലും കൊന്നവര്‍ വെറും ഗുണ്ടകള്‍ മാത്രമെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. കൊലപാതകം ഗുണ്ടാപകയുടെ ഭാഗമെന്ന പ്രചാരണം അപലപനീയമാണെന്ന് ഒ. രാജഗോപാല്‍ എംഎ

ദുഖം താങ്ങാനാവാതെ ബന്ധുക്കള്‍

ല്‍എ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിയായ വിഷ്ണുവിന്റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ലെന്ന കാര്യം പോലീസിന് അറിവുള്ളതാണ്. എന്നിട്ടും ഏതോ കൊലപാതകത്തിനുള്ള പകരം വീട്ടലാണ് വിഷ്ണുവിന്റെ കൊലയ്‌ക്ക് കാരണമെന്ന പോലീസ് ഭാഷ്യം സിപിഎമ്മിനെ പ്രീണിപ്പിക്കാനാണ്. വിഷ്ണുവിന്റെ അമ്മയായ ബിന്ദുവിനെയും ബന്ധുവായ ലൈലയെയും വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് അവര്‍ ഏത് കൊലക്കേസിലെ പ്രതികളായതു കൊണ്ടാണെന്ന് പോലീസ് പറയണം. പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാ സംഘ തലവന്‍ അറിയപ്പെടുന്ന സിഐടിയു പ്രവര്‍ത്തകനാണ്. മറ്റ് പ്രതികള്‍ക്കും സിപിഎം ബന്ധമുണ്ട്. ഇത് നാട്ടുകാര്‍ക്കെല്ലാം അറിവുള്ള കാര്യമായിട്ടും പോലീസ് കള്ളക്കഥ ചമയ്‌ക്കുന്നത് ഉന്നത ഇടപെടല്‍ കൊണ്ടാണ്. സിപിഎം നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളാകാനല്ല സര്‍ക്കാര്‍ ശമ്പളം തരുന്നതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. യാതൊരു പ്രകോപനവുമില്ലാതെ നിരാലംബരായ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ എത്ര ഉന്നത ബന്ധമുള്ളവരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

പുതിയ വാര്‍ത്തകള്‍

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.