Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശാസ്താംപാറയുടെ ‘തലവര’ തെളിയാന്‍ വിനോദസഞ്ചാര വകുപ്പ് കനിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 05:58 pm IST
in Thiruvananthapuram

വിളപ്പില്‍: ശാസ്താംപാറയുടെ തലവര തെളിയാന്‍ ഇനി വിനോദസഞ്ചാര വകുപ്പ് കനിയണം. എന്നാല്‍ ഈ ഗ്രാമീണ ടൂറിസം പദ്ധതിയെ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായാണ് സൂചന. വിളപ്പില്‍ പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയ്‌ക്കാണ് ടൂറിസം വകുപ്പിലെ ചില ഉന്നതര്‍ തുരങ്കം വയ്‌ക്കുന്നതായി ആക്ഷേപമുയരുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ശാസ്താംപാറയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്ന് ഈ ഓണത്തിന് മന്ത്രി നേരിട്ടെത്തി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന വിളപ്പില്‍ പഞ്ചായത്തിനെ വകുപ്പധികൃതരുടെ ഉദാസീനത ആശങ്കപ്പെടുത്തുന്നു. ഉത്സവ സീസണില്‍ മാത്രമാണ് ശാസ്താംപാറയില്‍ ആളുകളെത്തുന്നതെന്ന പുതിയ കണ്ടുപിടിത്തമാണ് ടൂറിസം വകുപ്പ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്ക് ഇനി പണം ചെലവഴിക്കുന്നത് മണ്ടത്തനമാണെന്നും ഉദ്ധ്യോഗസ്ഥ വൃന്ദം പ്രചരിപ്പിക്കുന്നു. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന ഇടമാണ് ശാസ്താംപാറ. സഞ്ചാരയോഗ്യമായ റോഡും വാഹന സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ഇത്രയധികം ജനങ്ങള്‍ ഇവിടെയെത്തുന്നത് ഈ സാഹസിക ടൂറിസം കേന്ദ്രത്തിന്റെ മനോഹാരിത ഒന്നുകൊണ്ടു മാത്രമാണെന്ന് പഞ്ചായത്ത് പറയുന്നു. ലോക ടൂറിസം ഭൂപടത്തില്‍ വിളപ്പിലിന്റെ പേരെഴുതി ചേര്‍ത്ത ശാസ്താംപാറയെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം വേദനാജനകമാണെന്ന് വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ പറയുന്നു.

ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലേക്ക് എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുവാന്‍ നാലു കോടി നബാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാട്ടക്കട, കിള്ളി, പാപ്പാറയില്‍ നിന്ന് വിളപ്പില്‍ശാലയിലേക്ക് നീളുന്ന റോഡാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ചിറ്റയില്‍ പാലം മുതല്‍ വിളപ്പില്‍ശാല ജംഗ്ഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം റോഡിന്റെ വീതി അഞ്ചു മീറ്ററാണ്. ഇത് എട്ടുമീറ്ററായി ഉയര്‍ത്തിയാലെ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുകയുള്ളു. റോഡ് യാഥാര്‍ത്ഥ്യമായാല്‍ നെയ്യാര്‍ഡാമിലേക്കും അരുവിക്കരയിലേക്കും കാപ്പുകാടിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളമായി ശാസ്താംപാറ മാറും. അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്തസാദ്ധ്യതകളുള്ള ശാസ്താംപാറയെ സമീപത്തെ കടുമ്പു പാറയുമായി ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനം കൂടിയായാല്‍ ഇവിടം സഞ്ചാരികളുടെ സ്വര്‍ഗമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അന്‍പത് ലക്ഷം മുടക്കി 2010 ലാണ് ശാസ്താംപാറയില്‍ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2012 ല്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പിന്നിട് യാതൊരു വികസനവും ശാസ്താംപാറയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.