Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിപിസിഎല്‍ പ്ലാന്റില്‍ ബോണസ് തര്‍ക്കം അഞ്ചു ജില്ലകളില്‍ സിലിണ്ടര്‍ നീക്കം നിലച്ചു; ഇന്നു വീണ്ടും ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 11:23 pm IST
in Thiruvananthapuram

കഴക്കൂട്ടം: ഓണത്തിനു പത്തു ദിവസം മുമ്പ് നല്‍കേണ്ട ബോണസ് നല്‍കാത്ത കോണ്‍ട്രാക്ടര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് രണ്ടു ദിവസം പിന്നിട്ടു. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയുടെ പകുതി എന്നിവിടങ്ങിലേയ്‌ക്കുള്ള പാചക വാത സിലിണ്ടര്‍ നീക്കം നിലച്ചു. ഒരു ദിവസം 45 ട്രക്കുകളിലായി 13000 പേര്‍ക്കുള്ള സിലിണ്ടറുകളാണ് തൊഴിലാളികള്‍ ഇവിടെ നിന്നും കയറ്റി വിടുന്നത്. എഐറ്റിയുസി, സിഐടിയു, ഐഎന്‍ടിയുസി, യൂണിയനില്‍പ്പെട്ട 62 തൊഴിലാളികളാണ് ഇവിടെ കയറ്റിറക്കു ജോലി ചെയ്യുന്നത്. 1995 മുതല്‍ ആകെ കയറ്റുന്ന സിലിണ്ടറിന്റെ കൂലി തുകയുടെ 20 ശതമാനമാണ് 2014 വരെ ബോണസായി നല്‍കികൊണ്ടിരുന്നത്. 2015 ല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്നും മിനിമം ബോണസ് നല്‍കാനേ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ടര്‍മാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനില്‍ക്കേ 2016 ല്‍ ബോണസ് തര്‍ക്കം ഉടലെടുത്തപ്പോള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 20 ശതമാനം തുക കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഈടാക്കി 16 ശതമാനം വീതം തൊഴിലാളികള്‍ക്കു നല്‍കാനും നാലു ശതമാനം പിടിച്ചിടുവാനും ബിപിസി എല്‍. മാനേജ്‌മെന്റിനു കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇത് ഇനുസരിച്ചാണ് കഴിഞ്ഞ വര്‍ഷം ബോണസ് നല്‍കിയത്.

ഈ വര്‍ഷം തൊഴിലാളികളുടെ ഹാജര്‍ പരിശോധിച്ച് ആനുപാതികമായി ബോണസ് നല്‍കാനേ കഴിയൂ എന്ന നിലപാട് കോണ്‍ട്രാക്‌ടേഴ്‌സ് സ്വീകരിച്ചതോടെയാണ് വീണ്ടും സമരം രൂപപ്പെട്ടത്. ഇരുപതിനായിരം രൂപാ വീതമാണ് ഇപ്പോള്‍ യൂണിയനുകള്‍ ഉന്നയിച്ച ബോണസ്. ഡിമാന്റ് 20 ശതമാനം ബോണസായാലും ഇതേ തുകയേ വരൂ എന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഹാജര്‍ കുറവുള്ള തൊഴിലാളികള്‍ക്കു പകരം മറ്റു തൊഴിലാളികള്‍ അതേ ജോലി ചെയ്യുന്നുണ്ടെന്നു മാനേജ്‌മെന്റ് നിശ്ചയിച്ച തൊഴില്‍ ദിനങ്ങളില്‍ ഒട്ടും കുറവു വരാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നും യൂണിയനുകള്‍ അവകാശപ്പെടുന്നു.

ഓണത്തിനു മുമ്പ് കഴിഞ്ഞ 13ന് എഡിഎംന്റെ നേതൃത്വത്തില്‍ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും ബിപിസിഎല്‍ മാനേജ്‌മെന്റും തൊഴിലാളികളും പങ്കെടുത്തെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. ഇതു പ്രശ്‌നം പരിഹരിക്കാന്‍ എഡിഎം ഇന്ന് വീണ്ടും ചര്‍ച്ച വിളിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.