Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കെട്ടിട സമുച്ചയം വരുന്നത് രണ്ടേക്കര്‍ സ്ഥലത്ത് വടകരയില്‍ റവന്യൂ ടവര്‍ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 03:02 pm IST
inKozhikode

വടകര: അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന വടകര മിനി സിവില്‍ സ്റ്റേഷനില്‍ തിരക്കൊഴിവാക്കാന്‍ റവന്യൂ ടവര്‍ പദ്ധതി നടപ്പിലാക്കുന്നു. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന റവന്യൂ ടവറിന്റെ രൂപരേഖ തയ്യാറാക്കുന്നതിനായി കഴിഞ്ഞ ദിവസം കോഴിക്കോട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറും സംഘവും സ്ഥലപരിശോധന നടത്തി. നിലവില്‍ താലൂക്ക് ഓഫീസ് അടക്കമുള്ള കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 8 കോടി രൂപ റവന്യൂ ടവറിന്റെ നിര്‍മ്മാണത്തിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. രൂപരേഖ ഉടനെ തന്നെ തയ്യാറാക്കി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് വടകര എംഎല്‍എ സി. കെ. നാണു പറഞ്ഞു. ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് വടകരയില്‍ വരുന്നത്.

നിലവില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയൊക്കെ ഏറെ പരിതാപകരമായ അവസ്ഥയിലാണ്.

വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് റവന്യൂ ടവറുകളിലൊന്നാണ് വടകരയില്‍ ഉയരുന്നത്. അഞ്ചുവിളക്ക് ജംഗ്ഷനോട് ചേര്‍ന്ന് കോടതി, കെട്ടിടങ്ങളുടെ ഇടയിലൂടെയാണ് സിവില്‍ സ്റ്റേഷനിലും അനുബന്ധ ഓഫീസുകളിലും എത്തേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും, കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനും നന്നേ ബുദ്ധിമുട്ടുകയാണ്.

നിലവില്‍ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം, സബ് ട്രഷറി, പോലീസ് കണ്‍ട്രോള്‍ റൂം, സബ്ജയില്‍, രജിസ്ട്രാര്‍ ഓഫീസ്, ആശ്വാസകേന്ദ്രം, കാന്റീന്‍, തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ആയിരക്കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി നിത്യേന ഇതിനകത്ത് വന്നുപോകുന്നത്.

നിലവിലുള്ള ഡിഇഒ ഓഫീസ് പരിസരത്തെ പഴയ കെട്ടിടം പൊളിച്ച് മൂന്നു കോടിയോളം രൂപ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയെന്ന ആശയം ഭരത് ഭൂഷണ്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങിയതാണ്. പാര്‍ക്കിംഗ് സൗകര്യമുള്‍ പ്പെടെയുള്ള വന്‍ പദ്ധതിയായിരുന്നു അത്. സമീപത്തെ ജയിലും, പോലീസ് കണ്‍ട്രോ ള്‍ റൂമും ഇവിടെ നിന്ന് മാറ്റുന്നതോടെ വലിയ ഓഫീസ് സമുച്ചയം പണിയുന്ന രീതിയിലായിരുന്നു ആസൂത്രണം. അന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല. 25 വര്‍ഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്കിടയിലേക്ക് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് പതിവ് കാഴ്ചയാണ്. പട്ടയം ഉള്‍പ്പെടെ നിരവധി റവന്യൂ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള കെട്ടിടം ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട രേഖകള്‍ പലതും നശിച്ചുപോയിരിക്കുന്നു. റവന്യൂ അധികൃതര്‍ പിടികൂടി വടകര മിനി സിവില്‍ സേറ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട മണല്‍, പിടിച്ചെടുത്ത ലോറികള്‍ എന്നിവ കാടുപിടിച്ച് കിടക്കുന്നു. ഇവിടെയുള്ള എക്‌സൈ സ് ഓഫീസിന്റെ വരാന്ത തൊണ്ടി മുതല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ആര്‍ടിഒ ഓഫീസും പരിമിതികളാല്‍ നട്ടംതിരിയുകയാണ്. റവന്യൂ ടവര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ വടകരയുടെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.