Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആഘോഷത്തിരക്കിലമര്‍ന്ന് നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 02:42 pm IST
inKozhikode

കോഴിക്കോട്: തിരുവോണവും ബലിപെരുന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെ നാടും നഗരവും ആഘോഷത്തിരക്കിലായി. ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഇന്നലെ കുടുംബങ്ങള്‍ കൂട്ടമായി എത്തിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രശാലകള്‍ മുതല്‍ ജ്വല്ലറികളില്‍ വരെ തിരക്കേറി. നഗരത്തിലെ പ്രധാന വിപണന കേന്ദ്രങ്ങളില്‍ ഗതാഗതനിയന്ത്രണം വരെ ഏര്‍പ്പെടുത്തേണ്ടിവന്നു. കൈത്തറി, ഖദര്‍ വസ്ത്രങ്ങള്‍ക്ക് റിബേറ്റ് പ്രഖ്യാപിച്ചതും വീട്ടുപകരണങ്ങള്‍ മുതല്‍ മൊബൈലുകള്‍ വരെ വാങ്ങിക്കുന്നവര്‍ക്ക് വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തതും തിരക്ക് വര്‍ദ്ധിപ്പിക്കാനിടയാക്കി. ഇന്ന് ബക്രീദ് ഒഴിവ് മുതല്‍ അടുത്ത ഞായറാഴ്ച വരെ തുടര്‍ച്ചയായി ഓഫീസുകള്‍ അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പതിനഞ്ചോളം പ്രദര്‍ശന വിപണന മേളകളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഉത്സവ സീസണില്‍ കച്ചവടം പ്രതീക്ഷിച്ച് പുസ്തക മേളകളും നഗരത്തിലുണ്ട്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ഇന്നലെ കൊടിയേറിയതോടെ തിരക്ക് വര്‍ദ്ധിക്കാന്‍ അതും കാരണമായി. മാനാഞ്ചിറയില്‍ നടന്ന സെലിബ്രിറ്റി വടംവലി കാണാന്‍ കൂട്ടമായി ആളുകള്‍ എത്തി. കടപ്പുറത്ത് ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നല്ല ആള്‍കൂട്ടമുണ്ടായി. സംഗീതവും നൃത്തവും ഹാസ്യവും ഇനിയുള്ള ഓണാഘോഷ രാവുകള്‍ക്ക് മാറ്റ് കൂട്ടും. ആയോധന കലകളും ഒപ്പനയും വിവിധവേദികളില്‍ അവതരിപ്പിക്കും. എം.ടിയുടെസാഹിത്യ ലോകത്തെ വിശദമാക്കുന്ന സെമിനാറുകളും ഓണാഘോഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്മാരും വിമര്‍ശകരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ ഉത്രാടപ്പാച്ചിലാണ് സ്ഥാപനങ്ങളിലും കടകളിലുമൊക്കെ ഇന്ന് ഓണാഘോഷം നടക്കും. വിവിധ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതുകൊണ്ട് കാണം വിറ്റും ഓണം ഉണ്ണണമെന്ന അവസ്ഥയ്‌ക്ക് ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. ബാങ്ക് അവധിയായതും എടിഎമ്മുകളില്‍ പണ ദൗര്‍ബല്യം നേരിട്ടതും കച്ചവടത്തെ ബാധിക്കുമോയെന്ന വേവലാതിയിലാണ് കച്ചവടക്കാര്‍. പതിനഞ്ചാം തീയതി ഓണാഘോഷത്തിന്റെ ഔദ്യോഗിക സമാപനം കുറിക്കും. അതു വരെ നഗരം തിരക്കിലായിരിക്കും. പിന്നീട് മൂന്ന് ദിവസങ്ങള്‍ ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും നഗരം. പത്തൊമ്പതിന് സ്‌കൂളുകളും ഓഫീസുകളും തുറക്കുന്നതോടെ നഗരം വീണ്ടും തിരക്കിലാകും.

പേരാമ്പ്ര: പേരാമ്പ്രയും സമീപ ഗ്രാമപ്രദേശങ്ങളും ഓണത്തിനുള്ള തയ്യാറെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി’ വസ്ത്രവ്യാപര കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത് ഓണവും ഈദുല്‍ ഫിത്തറും ഒരുമിച്ചു വന്ന വേളയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കടകളില്‍ തുണിത്തരങ്ങള്‍ക്ക് വേണ്ടിയുള്ള നീണ്ട നിര കാണാമായിരുന്നു. കൈത്തറി ഫെയര്‍ ,കുടുബശ്രീ മേളകള്‍, ജൈവ പച്ചക്കറി വിപണനമേള തുടങ്ങിയ ഇടങ്ങളിലെല്ലാം നല്ല കച്ചവടമാണ് നടക്കുന്നത് ‘ മണ്‍കല നിര്‍മ്മാണ തൊഴിലാളികള്‍ നിര്‍മ്മിച്ച് വില്‍പ്പനക്ക് വെച്ച അപ്പചട്ടി മുതല്‍ കണി വെക്കാനും പായസം വെക്കാനും ഉപയോഗിക്കുന്ന ഉരുളി വരെ ഇവര്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ അമ്പെയ്‌ത്ത് മത്സര ങ്ങള്‍ സ്വയം സഹായ സംഘങ്ങളുടെ ഓണാഘോഷങ്ങള്‍, തുടങ്ങിയവയും ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്നു. കാവേരി നദി ജലം പങ്കുവെക്കുന്നതിനെ ചൊല്ലി കര്‍ണ്ണാടകയും തമിഴ്‌നാടുമായുള്ള തര്‍ക്കം അവിടെയുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്തതും പല കുടുംബങ്ങളിലും ആശങ്ക പരത്തിയിട്ടുണ്ട്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.