Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നരിമടയിലെ സിംഹഗര്‍ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 12:43 pm IST
in Vicharam

രൂപംകൊണ്ടതുമുതല്‍തന്നെ പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുകയാണ്. നൂറുകണക്കിന് സുരക്ഷാഭടന്മാരും ആയിരക്കണക്കിന് നിരപരാധികളും ഇതിനകം കൊല്ലപ്പെട്ടു. ജമ്മുകശ്മീരിന്റെ പേരിലാണ് പാകിസ്ഥാന്‍ എന്നും ഭാരതത്തെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ കൈയടക്കിവച്ച കാശ്മീര്‍ ഭാഗം അവര്‍ ഭീകരരെ സൃഷ്ടിക്കുന്നതിനായാണ് ഉപയോഗപ്പെടുത്തുന്നത്.

പാക്കിസ്ഥാന്‍ തീറ്റിപോറ്റി വളര്‍ത്തി ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ കടുത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ആദ്ധ്യായമായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കുവേണ്ടി ആ രാജ്യം നടത്തിയ കണ്ണീര്‍വാര്‍ക്കല്‍. ബുര്‍ഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപം കശ്മീരില്‍ നടക്കുകയുണ്ടായി. സുരക്ഷാ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടി. നാല്‍പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ബുര്‍ഹാന്‍ വധിക്കപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞമാസം 19 ന് കരിദിനം ആചരിക്കാന്‍ പോലും പാക്കിസ്ഥാന്‍ തയ്യാറായി. ഇതിന്റെയെല്ലാം കരിനിഴല്‍ നീങ്ങുംമുമ്പാണ് സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം ഇസ്ലാമാബാദില്‍ ചേര്‍ന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജമ്മുകശ്മീര്‍ വിഷയവും എടുത്തിട്ടു.

കശ്മീര്‍ പ്രശ്‌നം ഭാരതത്തിന്റെ ആഭ്യന്തരകാര്യമല്ലെന്നുവരെ നവാസ് ഷെരീഫ് പയാന്‍ മടിച്ചില്ല. കുറുനരിയുടെ കൗശലത്തോടെ പാകിസ്ഥാന്‍ പെരുമാറുമ്പോള്‍ യോഗത്തില്‍ ഭാരത ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം സിംഹഗര്‍ജനം തന്നെയായി.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിനെ രാജ്‌നാഥ് ചോദ്യം ചെയ്തു. അയാളെയെന്നല്ല ഒരു ഭീകരനെയും മഹത്വവല്‍ക്കരിക്കരുത്, സ്തുതിക്കരുത്.

ഭീകരരെ നല്ലവരെന്നും ചീത്തയാള്‍ക്കാരെന്നും വേര്‍തിരിക്കേണ്ടതുമില്ല. ഭീകരത ഭീകരത തന്നെയാണ്- രാജ്‌നാഥ് തുറന്നടിച്ചു. ഭീകരര്‍ക്ക് എതിരെ മാത്രമല്ല, ഭീകരസംഘടനകള്‍ക്കും, അവരെ പിന്തുണയ്‌ക്കുന്ന വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടിയാണ് വേണ്ടത്. ഭീകരര്‍ക്ക് സുഖതാവളമൊരുക്കുന്ന, അവരെ സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന രാജ്‌നാഥിന്റെ വാക്കുകള്‍ക്ക് ഘടകരാജ്യങ്ങളെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. കശ്മീരില്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദികളും ഭീകരരും അവരെ അനുകൂലിക്കുന്ന നാട്ടുകാരും ചേര്‍ന്ന് വലിയ കലാപമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നത് ലോകമാകെ അറിഞ്ഞതാണ്.

അതെല്ലാം മറന്നുകൊണ്ട് പാകിസ്ഥാന്‍ ഭീകരവിരുദ്ധനിലപാടിനെതിരെ സംസാരിക്കുന്നതിലെ വൈരുദ്ധ്യമാണ് രാജ്‌നാഥ് ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ചെന്ന് സ്വന്തം നാട്ടിനെതിരെ പരാതി പറഞ്ഞ വിദേശകാര്യമന്ത്രി നമുക്കുണ്ടായിരുന്നു. ഭാരത റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പാര്‍ലമെന്റ് അംഗവും നമുക്കുണ്ടായിരുന്നു. അക്കാലമെല്ലാം തീര്‍ന്നുപോയെന്ന് താക്കീത് ചെയ്യുന്നതായി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.