Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടിയേരിയുടെ വാക്കിന് പുല്ലുവില മുഖ്യമന്ത്രിയുള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ ഒരേ വേദിയിലെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 05:14 pm IST
in Kannur

തലശ്ശേരി: ഒരു പരിപാടിയില്‍ ഒന്നിലേറെ മന്ത്രിമാര്‍ യാതൊരു കാരണവശാലം പങ്കെടുക്കാന്‍ പാടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ തിട്ടൂരത്തിന് പുല്ലുവിലയാണ് പിണറായി സര്‍ക്കാര്‍ കല്‍പിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 8ന് കോടിയേരി ബാലകൃഷ്ണന്റെ ജില്ലയില്‍ തന്നെ നടക്കാന്‍ പോകുന്നത്.

ഗവ.ബ്രണ്ണന്‍ കോളേജിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മൂന്ന് മന്ത്രിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക-നിയമന വകുപ്പ്മന്ത്രി എ.കെ.ബാലനും, വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും 8ന് ഉച്ചയ്‌ക്ക് 2.30ന് ബ്രണ്ണന്‍ കോളേജില്‍ എത്തിച്ചേരും.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പിണറായി വിജയനും നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനുമാണ് നിര്‍വ്വഹിക്കുന്നത്. ഈ ചടങ്ങില്‍ അധ്യക്ഷനാണ് പ്രൊഫ.സി.രവീന്ദ്രനാഥ്.

സിപിഎം സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനമെന്ന നിലക്കാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയന് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശം നല്‍കുവാനോ ഉത്തരവിടാനോ കേരളത്തില്‍ ഒരു സിപിഎം നേതാവിനും കഴിയില്ലെന്നും അതിനുമാത്രം ആരും വളര്‍ന്നിട്ടില്ലെന്നും കോടിയേരിയുടെ പാര്‍ട്ടി തിട്ടൂരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊതുജനം വിലയിരുത്തിയതാണ്.

തനിക്കെതിരെ ശബ്ദമുയര്‍ത്തിയ പാറപ്രം സമ്മേളന ഫെയിമായി വിശേഷിപ്പിക്കപ്പെടുന്ന ഇന്നും ജീവിച്ചിരിക്കുന്ന ഏക വ്യക്തിയുമായ വി.എസ്.അച്ചുതാനന്ദനെ പോലും കറിവേപ്പിലയാക്കി മാറ്റിയ പിണറായി വിജയന് മാര്‍ഗരേഖ ഉപദേശിക്കാമെന്ന കോടിയേരിയുടെ മിഥ്യാധാരണയാണ് 8ന് ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന പരിപാടിയോടെ പൊളിയാന്‍ പോകുന്നത്.

പലതരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും പാര്‍ട്ടിയോട് ആലോചിക്കുക പോലും ചെയ്യാതെ എടുക്കുന്ന പിണറായിയുടെ ഏകാധിപത്യ പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇതില്‍ ചിലത് മാത്രമാണ് ഉപദേശക വിവാദങ്ങള്‍. ഇതിലും വലിയ വിവാദങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ചില സഖാക്കള്‍ രഹസ്യമായി പ്രതിപാദിക്കുന്നത്. പിണറായിയുടെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞപ്പോഴാണ് കോടിയേരി ഒളിയമ്പ് പ്രയോഗിച്ചുതുടങ്ങിയത്.

അതിന്റെ പ്രഥമ രംഗ പ്രവേശനമാണ് പയ്യന്നൂരില്‍ പ്രതിഫലിച്ചത്. പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഒന്നും കൊള്ളില്ലെന്നാണ് കോടിയേരി പയ്യന്നൂരില്‍ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയംരക്ഷയ്‌ക്കായാലും അല്ലെങ്കിലും ശാരീരിക പരിശീലനം നേടണമെന്നും മാര്‍ക്‌സിറ്റ് പാര്‍ട്ടി കേന്ദ്രത്തില്‍ (വയലില്‍) എത്തുന്ന മറ്റു പാര്‍ട്ടിക്കാരെ വന്നത് പോലെ പോകാനനുവദിക്കാതെ (വരമ്പത്ത്‌വെച്ച്) നേരിടണമമെന്നും കോടിയേരി ആഹ്വാനം ചെയ്തത് പിണറായിക്കുള്ള പരോക്ഷ വിമര്‍ശനമാണെന്നകാര്യത്തില്‍ സംശയമില്ല. ഇത് പിണറായി വിജയനും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും സ്വന്തം ജില്ലയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മൂന്ന് മന്ത്രിമാര്‍ ഒന്നിച്ച് എത്തിച്ചേരുന്നത്. പാര്‍ട്ടി തിരുമാനത്തിനെതിരെ മുഖ്യമന്ത്രിതന്നെ മറ്റ് മന്ത്രിമാരെയും കൂട്ടി ബ്രണ്ണന്‍ കോളേജില്‍ എത്തിച്ചേരുകയാണ്. ഇതിനെകുറിച്ച് വായതുറക്കാന്‍ പോലും കോടിയേരിക്ക് കഴിയാത്ത നിലയില്‍ തടയിടാനാണ് പിണറായി വിജയന്‍ തയ്യാറാവുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ എന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.