Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അറിയാം, ശ്രീശങ്കരനെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 07:42 pm IST
inSamskriti

ഈവര്‍ഷം ശങ്കര ജയന്തിയാഘോഷം മെയ് 11-നാണ്. തുടര്‍ ദിവസങ്ങളില്‍ ശങ്കരാചാര്യ സ്വാമികളുടെ അതിപ്രസിദ്ധമായ ഭജഗോവിന്ദം ജന്മഭൂമി സംസ്‌കൃതിയിലൂടെ വായിച്ചറിയാം. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഉപദേശം…

ബ്രഹ്മചാരി

”ഭാരത ഭൂമിയുടെ ദേശീയ ഐക്യം എന്നും നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു ശ്രീശങ്കരന്‍” എന്ന് ആഗമാനന്ദസ്വാമികള്‍ രേഖപ്പെടുത്തുന്നു. ആചാര്യസ്വാമികളുടെ മറ്റൊരു ജന്മദിനം കൂടി കടന്നുവരുന്ന വേളയില്‍ ആ മഹത്ജീവിതത്തിലേക്കൊരെത്തിനോട്ടം.

എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള കാലടിഗ്രാമത്തിലാണ് ശങ്കരാചാര്യരുടെ ജനനം. കാലടി കൈയ്‌പ്പിള്ളി ഇല്ലത്തെ ശിവഗുരുവും മേല്പാഴൂരില്ലത്തെ ആര്യാംബയുമായിരുന്നു മാതാപിതാക്കള്‍. വിവാഹശേഷം വളരെ നാളുകളായിട്ടും സന്താനഭാഗ്യം ലഭിക്കാത്ത അവര്‍ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഭജനമിരുന്നതായി ചിലര്‍ കരുതുമ്പോള്‍, അതല്ല വീടിനടുത്തുള്ള ചന്ദ്രമൗലീശ്വരം ശിവക്ഷേത്രത്തിലാണ് സങ്കടങ്ങള്‍ ഇറക്കിവച്ചതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ശിവഭഗവാന്‍ അവര്‍ക്ക് സ്വപ്‌നദര്‍ശനം നല്കിയെന്നും ദീര്‍ഘായുസ്സുള്ള പുത്രനാണോ അല്പായുസ്സായ അസാധാരണ പ്രതിഭാശാലിയായ മകനാണോ വേണ്ടതെന്ന ഭഗവാന്റെ അന്വേഷണത്തിന് അവര്‍ പ്രതിഭാധനനായ പുത്രനെ തിരഞ്ഞെടുത്തെന്നും അങ്ങനെ ജനിച്ച ശിശുവിന് ശങ്കരന്‍ എന്ന് പേരിടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ശങ്കര പദത്തിനു ”ആഹ്ലാദം പകരുന്നവന്‍” എന്നാണ് സംസ്‌കൃതത്തില്‍ അര്‍ത്ഥം. ശ്രീശങ്കരന്റെ ജീവിതകാലത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടെങ്കിലും അത് എ.ഡി. 788 നും 822 നും ഇടക്കായിരുന്നുവെന്നു കരുതുന്നു.

ശങ്കരന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. ഉപനയനത്തിനു ശേഷം എട്ടാമത്തെ വയസ്സില്‍ ചതുര്‍വേദങ്ങളിലും പാരംഗതനായി.

സംന്യാസം സ്വീകരിക്കാന്‍ തയ്യാറായ ശങ്കരന് അമ്മയുടെ അനുവാദം ലഭിച്ചില്ല. ഒരിക്കല്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടികൂടുകയും സംന്യസിക്കാന്‍ അനുവദിച്ചാല്‍ അത് പിടിവിടുമെന്ന കുട്ടിയുടെ വാക്കുകള്‍ക്കുമുമ്പില്‍ നിസ്സഹായയായ മാതാവ് സമ്മതിക്കുകയുമായിരുന്നു. അന്ത്യകാലത്ത് അമ്മയെ ശുശ്രൂഷിക്കാന്‍ താനെത്തുമെന്നവാക്കും നല്കി ശങ്കരന്‍ വീടുവിട്ടിറങ്ങി.

നര്‍മ്മദാതീരത്തെത്തിയ ശങ്കരന്‍ ഗൗഡപാദശിഷ്യനായ ഗോവിന്ദപാദരുടെ ശിഷ്യത്വം സ്വീകരിച്ചു. ബ്രഹ്മസൂത്രങ്ങള്‍, ഉപനിഷത്തുകള്‍ ഭഗവദ്ഗീത (പ്രസ്ഥാനത്രയം) എന്നിവയ്‌ക്കു ഭാഷ്യങ്ങള്‍ രചിച്ചു.

ശൃംഗേരിയില്‍ വസിക്കുമ്പോള്‍ തന്റെ അമ്മയുടെ അന്ത്യമടുത്തുവെന്നു മനസ്സിലാക്കിയ ശങ്കരന്‍ കാലടിയിലെത്തി മാതാവിനെ ശുശ്രൂഷിച്ചു. വിധിയാം വണ്ണം അന്ത്യകര്‍മ്മങ്ങള്‍ നടത്തി മടങ്ങി.

കാശിയിലെത്തിയപ്പോള്‍ നാലുനായ്‌ക്കളുമൊത്ത് പ്രച്ഛന്നവേഷധാരിയായെത്തിയ ശിവഭഗവാനെ തിരിച്ചറിയുകയും അഞ്ചുശ്ലോകങ്ങളുള്ള ‘മനീഷപഞ്ചകം’ രചിക്കുകയും ചെയ്തു.

ശങ്കരന്‍ ഭാരതത്തിലുടനീളം ശിഷ്യരുമൊത്ത് ദിഗ്‌വിജയം നടത്തി മണ്ഡനമിശ്രനെപ്പോലുള്ള പണ്ഡിതന്മാരെ വാദത്തില്‍ തോല്പിക്കുകയും കശ്മീരിലെ ശാരദക്ഷേത്രത്തിലെ സര്‍വ്വജ്ഞപീഠം കയറുകയുമുണ്ടായി.

”ശങ്കരന്റെ യുക്തിവാദത്തെ ജയിക്കാന്‍ തക്കവണ്ണം ലോകസാഹിത്യത്തില്‍ ഒന്നും തന്നെ ഉണ്ടെന്നു പറയാന്‍ പ്രയാസമാണ്’ എന്ന മഹാത്മജിയുടെ വചനങ്ങള്‍ ഇവിടെ സംഗതമാവുന്നു.

അദൈ്വത മതപ്രചാരണാര്‍ത്ഥം ജഗന്നാഥം, ദ്വാരക, പുരി, ബദരീ നാഥം, എന്നീ മഠങ്ങള്‍ സ്ഥാപിക്കുകയും തന്റെ നാലുശിഷ്യരെ ഇവയുടെ ചുമതലയേല്പിക്കുകയും ചെയ്തു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.