Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മപ്രചാരകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 08:24 pm IST
inSamskriti

ശാസ്ത്രപഠനാനന്തരം ചിന്മയാനന്ദസ്വാമികള്‍ ഈ അറിവ് സാധാരണക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനാണ് ആഗ്രഹിച്ചത്. തപോവനം സ്വാമികള്‍ അറിവ് നേടണമെന്നുള്ളവന്‍ അതിനുവേണ്ടി സ്വയം ആചാര്യനെ തേടിയെത്തണം എന്ന സിദ്ധാന്തക്കാരനായിരുന്നു. പക്ഷേ ശിഷ്യന്‍ ഇത് പൊതുജനങ്ങളില്‍ പ്രചരിപ്പിക്കേണ്ട ആവശ്യകത ഗുരുവിനെ ബോധിപ്പിക്കുന്നതില്‍ വിജയിച്ചു. അങ്ങനെ ഗുരുവിന്റെഅനുമതിയോടെ തന്നെ ഭാരതത്തിലെ വിവിധ നഗരങ്ങളില്‍ ചെറിയ ചെറിയ യജ്ഞങ്ങള്‍ ആരംഭിച്ചു.

ആദ്യത്തെ യജ്ഞം പൂനൈയിലായിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമേ ആദ്യ ദിവസം സദസ്സിലുണ്ടായിരുന്നുള്ളൂ. ഇത് ക്രമേണ കൂടി യജ്ഞം വമ്പിച്ച വിജയമായി. പിന്നീട് നടന്ന സ്വാമികളുടെ യജ്ഞങ്ങളെല്ലാം തന്നെ വമ്പിച്ച വിജയമായിരുന്നു. ഇന്ത്യക്ക് പുറത്തും സ്വാമികള്‍ അനേകം ഗീതായജ്ഞങ്ങള്‍ നടത്തുകയുണ്ടായി. 1993 ആഗസ്റ്റ് 3 ാം തിയ്യതി സമാധിയാകുന്നത് വരെ ഒരു ദിവസം കുറഞ്ഞത് രണ്ട് പ്രഭാഷണങ്ങള്‍ എന്ന കണക്കില്‍ അവിരാമം പ്രയത്‌നിച്ചു.

അതുകാരണം സാധാരണക്കാരുടെ ഇടയില്‍, ദേശത്തും വിദേശത്തും, ഒരു പോലെ ഭഗവത്ഗീത അറിയപ്പെടുന്ന ഒരു മഹദ് ഗ്രന്ഥമായി. ഇന്ന് ഭഗവത്ഗീത ഹാര്‍വാര്‍ഡ് സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റ് മുതലായ വിഖ്യാതസര്‍വ്വകലാശാലകളിലെ പാഠ്യവിഷയമാണ്. ഈ അംഗീകാരത്തിന് നാം ചിന്മയാനന്ദസ്വാമികള്‍ക്ക് കടപ്പെട്ടിരിക്കുന്നു.

അതുല്യവാഗ്മി

വിവേകാനന്ദ സ്വാമികള്‍ക്ക്‌ശേഷം ഭാരതം ലോകത്തിന് കാഴ്ചവെച്ച ഏറ്റവും നല്ല പ്രാസംഗികന്‍ ചിന്മയാനന്ദസ്വാമികള്‍ തന്നെയാണ്. ഭഗവത്ഗീതപോലെയുള്ള ഗാംഭീരത്വമുള്ള വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കാനുള്ള സ്വാമികളുടെ കഴിവ് അതുല്യം തന്നെയാണ്. തന്റെ പ്രഭാഷണങ്ങള്‍ക്ക് യജ്ഞം എന്ന് ആദ്യമായി നാമകരണം ചെയ്യുന്നതും സ്വാമികള്‍ തന്നെ.

അമരകോശം ഈ വാക്കിന് ഹോമകുണ്ഡത്തിലേക്ക് ഹവിസ്സ് മുതലായ യജ്ഞവസ്തുക്കള്‍ അര്‍പ്പണം ചെയ്യുന്ന കര്‍മ്മം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നു. പ്രസ്ഥാനത്രയങ്ങള്‍ അനുസരിച്ച് സ്വാര്‍ത്ഥ തല്‍പരതയില്ലാതെ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും യജ്ഞങ്ങളാണ്. ആ അര്‍ത്ഥത്തില്‍ സാധാരണക്കാരെ പ്രബുദ്ധരാക്കാന്‍ വേണ്ടി ചെയ്യുന്ന പ്രഭാഷണവും “യജ്ഞം” തന്നെ. വളച്ചു കെട്ടാതെ തന്റെ അഭിപ്രായം തുറന്ന് പറയുന്ന പ്രകൃതമായിരുന്നു സ്വാമികളുടേത്.

പൂനൈയില്‍ യജ്ഞം തുടങ്ങുന്നതിനു മുന്നേ അദ്ദേഹം നിലവിലുള്ള ആചാരങ്ങളേയും അനാചാരങ്ങളേയും മുന്‍ നിര്‍ത്തി ഇങ്ങനെ പറഞ്ഞു. “ഹിന്ദുധര്‍മ്മം കേവലം നമ്മള്‍ ദൈനം ദിനം അനുഷ്ഠിക്കുന്ന ആചാരങ്ങളല്ല. അത് ഒരു സംപൂര്‍ണ്ണ ശാസ്ത്രമാണ്”. സസ്യാഹാരം നിര്‍ബ്ബന്ധമാണോ എന്ന ഒരു ഭക്തന്റെ ചോദ്യത്തിന് ചിന്മയാനന്ദസ്വാമികളുടെ ഉത്തരം ഇപ്രകാരമായിരുന്നു.:

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.