Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ വികസന ചക്രവാളത്തിലെ രജതരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 07:37 pm IST
in Vicharam

എന്‍ഡിഎയുടെ വികസനരേഖ കേരളത്തെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം സ്വപ്നം കാണാന്‍ പോലും സാധ്യമാകാത്ത വികസനമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പത്തിന കര്‍മ പരിപാടി. കേരളത്തില്‍ എല്ലാവര്‍ക്കും ഭൂമി എന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ സന്തോഷ് മാധവനും ഫോബ്‌സ് ഗ്രൂപ്പിനും ഇഷ്ടംപോലെ ഭൂമി ദാനം ചെയ്യുമ്പോള്‍ ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ഇവിടുത്തെ നല്ലൊരു വിഭാഗം ജനങ്ങളും നട്ടംതിരിയുകയാണ്. ഇപ്പോള്‍ എന്‍ഡിഎ വികസനരേഖ വാഗ്ദാനം ചെയ്യുന്നത് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

പഞ്ചായത്ത് പരിധിയില്‍ 20 സെന്റും കോര്‍പ്പറേഷനുകളില്‍ അഞ്ച് സെന്റും ഭൂമി വിതരണം ചെയ്യുമെന്നും ഇതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനായി ലാന്‍ഡ് ബാങ്ക് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് വികസനരേഖ വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിലെ 70 ലക്ഷം ജനങ്ങള്‍ ഇന്നും പിന്നാക്കാവസ്ഥയില്‍, അടിസ്ഥാന സൗകര്യങ്ങളായ ഭൂമിയും പാര്‍പ്പിടവും കുടിവെള്ളവുംപോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ചപ്പോള്‍ വാഗ്ദാനം ചെയ്ത ഭൂമി എല്ലാവര്‍ക്കും ലഭിച്ചില്ലെന്നു മാത്രമല്ല, ലഭിച്ചത് വാസയോഗ്യമല്ലാത്ത, ജലലഭ്യത ഇല്ലാത്ത പാറക്കെട്ടടങ്ങിയ സ്ഥലമാണ്. കേരളത്തിലെ മുഴുവന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലെത്തിക്കുമെന്ന ലക്ഷ്യത്തോടെയാണ് പത്തിന കര്‍മപരിപാടി. 44 നദികളും കിണറുകളും കുളങ്ങളും കൊണ്ട് സമൃദ്ധമായിരുന്ന പച്ചവിരിച്ച കുന്നുകളും മലകളും ഉണ്ടായിരുന്ന കേരളത്തെയാണ് സര്‍ക്കാര്‍ ഒത്താശയോടെ ഭൂമാഫിയ മരുഭൂമിയാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഇടപെടല്‍ ഈ പരിതസ്ഥിതിക്ക് മാറ്റമുണ്ടാക്കുമെന്ന് പ്രത്യാശിക്കാം.

എന്‍ഡിഎ മുന്നോട്ടുവയ്‌ക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതി രൂപവല്‍ക്കരിച്ച് മുഴുവന്‍ ഭവനരഹിതര്‍ക്കും ജീര്‍ണാവസ്ഥയിലായ വീടുകളില്‍ കഴിയുന്നവര്‍ക്കും മൂന്നുവര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഒരു വീടിന് അഞ്ച് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 150 തൊഴില്‍ദിനങ്ങളും വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ ഭാവനാപൂര്‍ണമായ പ്രായോഗികമായ വികസനരേഖയാണ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ മറ്റൊരു പ്രധാന പ്രശ്‌നം തൊഴിലില്ലായ്‌മയാണ്. തൊഴില്‍ തേടി മലയാളികള്‍ ഗള്‍ഫ് മരുഭൂമിയിലേക്ക് പോകുമ്പോള്‍ ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ ആ വിടവ് നികത്തി ലക്ഷങ്ങള്‍ വീടുകളിലേക്കയയ്‌ക്കുന്നു.

പത്താംക്ലാസ് പാസ്സായ തൊഴില്‍രഹിതരായ മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി, അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദിവാസി സമൂഹത്തില്‍നിന്നും 1000 എഞ്ചിനീയര്‍മാര്‍, 500 അദ്ധ്യാപകര്‍, 100 ഡോക്ടര്‍മാര്‍, 50 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സൃഷ്ടിക്കുക എന്നതാണ് എന്‍ഡിഎ വിഭാവനം ചെയ്യുന്ന മറ്റൊരു പദ്ധതി. കേരള സര്‍ക്കാര്‍ ആദിവാസി വിഭാഗത്തിന് സ്‌കൂള്‍ നല്‍കിയിരിക്കുന്നത് അദ്ധ്യാപകരില്ലാതെയാണ്, ആശുപത്രികള്‍ നല്‍കിയിരിക്കുന്നത് ഡോക്ടര്‍മാര്‍ ഇല്ലാതെയാണ്. ആദിവാസി സ്ത്രീകള്‍ വാഹനത്തില്‍ പ്രസവിക്കുന്നു എന്ന വാര്‍ത്ത തുടര്‍ക്കഥയാണ്. ആദിവാസി സമൂഹത്തോട് യാതൊരു ആത്മാര്‍ത്ഥതയും കാണിക്കാത്തവരാണ് ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍.

കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ പലിശരഹിത കാര്‍ഷികവായ്‌പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി എന്നിവ നടപ്പിലാക്കി പ്രയോഗത്തില്‍ വരുത്തുമെന്ന് വികസനരേഖ വാഗ്ദാനം ചെയ്യുന്നു. തീരദേശ വികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനുമായി 10,000 കോടി രൂപയുടെ പാക്കേജ്, ട്രോളിങ് നിരോധന ധനസഹായം 2700 രൂപയില്‍ നിന്നും 10,000 കോടി, മുദ്രാപദ്ധതിയുടെ കീഴില്‍ ഒരുലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങള്‍, യുവാക്കള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വായ്‌പ, സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കായി 1000 കോടി, പ്രതിവര്‍ഷം 200 സ്റ്റാര്‍ട്ട് അപ്പുകള്‍, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് 10,000 കോടി ബ്രാന്‍ഡ് കേരള എന്ന പേരില്‍, ഇങ്ങനെ വിവിധ വികസന മേഖലകളിലേക്കായി എന്‍ഡിഎ കൈയയച്ച് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു.

പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സഹായ പദ്ധതി പ്രകാരം വികസനമോ, ഭൂരഹിതര്‍ക്ക് ഭൂമിയോ, തൊഴില്‍രഹിതര്‍ക്ക് തൊഴിലോ ലഭ്യമാക്കാതെ അനുവദിച്ച തുക ലാപ്‌സാക്കുകയാണ് പതിവ്. പല പ്രാവശ്യം ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടും ജനവികസനമല്ല സ്വന്തം കീശ വികസനം മാത്രം ലക്ഷ്യമിടുന്ന മന്ത്രിസഭ, പദ്ധതികള്‍ ജലരേഖകളാക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രണ്ടുമുന്നണികളും വാഗ്ദാനപ്പെരുമഴ ചൊരിയുന്നു. പക്ഷേ കേരളത്തിനറിയേണ്ടത് സര്‍ക്കാര്‍ മാറിയാല്‍ ബാറുകള്‍ തുറക്കുമോ എന്ന് മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

New Release

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.