Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം : വിദഗ്‌ദ്ധസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 07:42 pm IST
inWayanad

 

കല്‍പ്പറ്റ : ജില്ലയില്‍ ഈ വ ര്‍ഷം കൂടുതല്‍ പേര്‍ക്ക് കുരങ്ങുപനി പിടിപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളാ യൂണിറ്റില്‍നിന്നെത്തിയ സംഘം. സംഘം കുരങ്ങുപനി റിപ്പോര്‍ട്ട്‌ചെയ്ത മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്നിലും നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരിലും സന്ദര്‍ശനം നടത്തിയ സംഘം രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായി പരിശോധനയില്‍ വ്യക്തമായ പശ്ചാത്തലത്തല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഡിഎംഒക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍ഐവി കേരളാ യൂണിറ്റ് ആലപ്പുഴയില്‍നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ ആര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സംസ്ഥാന എപ്പിഡോമോളജിസ്റ്റ് ഡോ കെ.സുകുമാരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘവുമാണ് കുരങ്ങുപനിയെകുറിച്ച് പഠിക്കാനായി വയനാട്ടിലെത്തിയിരുന്നത്.

മാടപ്പള്ളിക്കുന്നില്‍ നിന്നും കരിപ്പൂരില്‍ നിന്നും സംഘം പരിശോധനക്കായി ചെള്ളുകള്‍ ശേഖരിച്ചിരുന്നു. കരിപ്പൂരില്‍ രോഗം പിടിപെട്ട യുവതി ജോലിക്ക് പോയ കല്‍ക്കെട്ട് മൂലയില്‍ നിന്നാണ് ചെള്ളുകള്‍ ശേഖരിച്ചത്. ഇവ പൂക്കോട് വെറ്ററിനറി കോളേജില്‍ എത്തിച്ച് പരിശോധന നടത്തി യിരുന്നു. നൂല്‍പ്പുഴ പിഎച്ച്എസ്‌സിയുടെ നേതൃത്വത്തില്‍ കേ ാളനിയിലെ അറുപത്തിയഞ്ചോളംപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. കൂടാതെ വനത്തില്‍ പോകുമ്പോള്‍ ദേഹത്ത് പുരട്ടാനുള്ള ലേപനങ്ങളും നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുമെന്ന് നൂല്‍പ്പുഴ പിഎച്ച്എസിയിലെ മെഡിക്കല്‍ ഓഫീസര്‍ പി.കെ.അനില്‍കുമാര്‍ പറഞ്ഞു. പാടിച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാടപ്പള്ളിക്കുന്നിലെ പതിനഞ്ചോളം പേ ര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. കഴിഞ്ഞവര്‍ഷം കുരങ്ങുപനി പടര്‍ന്ന് പിടിച്ച പൂതാടി പഞ്ചായത്തിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും സംഘം സന്ദര്‍ശിച്ചു. മാടപ്പള്ളിക്കുന്നിലും കരിപ്പൂരിലും രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണ കുരങ്ങുപനി വേട്ടയാടിയ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും മാടപ്പള്ളിക്കുന്ന്, കരിപ്പൂര്‍ കാട്ടുനായ്‌ക്ക കോളനി എന്നിവടങ്ങളിലും ഇത്തവണ രോഗം പടര്‍ന്ന് പിടക്കാന്‍ സാധ്യതയുള്ളതായി സംഘം വിലയിരുത്തി. കുരങ്ങുപനിക്കെതിരെ നിതാന്ത ജാഗ്രത പാലിക്കാന്‍ വൈകീട്ട് ഡിഎംഒ ഓഫീസീല്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംഘം നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു. ബത്തേരി താലൂക്കിലെ വനാതിര്‍ത്തികളിലുള്ള കോളനികളില്‍ പനി ബാധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കണമെന്നും വാക്‌സിനേഷന്‍ മൂന്ന് ഡോസും നിര്‍ബന്ധമായി ന ല്‍കണമന്നും സംഘം നിര്‍ദ്ദേശിച്ചു. പരമാവധി വനത്തി ല്‍ പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാമുന്‍കരുതലുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും സംഘം ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.