Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നവകേരളാ മാര്‍ച്ചില്‍ അഴിഞ്ഞാടി അണികള്‍: ക്ഷുഭിതനായി പിണറായി വിജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:16 am IST
in Kollam

കുന്നത്തൂര്‍: പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിനെ കുന്നത്തൂരില്‍ സ്വീകരിച്ചത് മദ്യപിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട അണികള്‍. ഇതില്‍ ക്ഷുഭിതനായ പിണറായി നേതാക്കളോട് തട്ടികയറുകയും പൊതുവേദിയില്‍ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

മാര്‍ച്ച് എത്തുന്നതിന് മുമ്പ് തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിവറേജസ് ഷാപ്പിലേക്ക് ഒഴുകി. മദ്യപിച്ച് മദോന്‍മത്തരായ പ്രവര്‍ത്തകരില്‍ ചിലര്‍ ഇരുചക്രവാങ്ങങ്ങളില്‍ മൂന്നും നാലും പേരുമായി റോഡുകളിലൂടെ അപകടമായ രീതിയില്‍ പാഞ്ഞ് ഗതാഗത തടസം വരെയുണ്ടാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് തയാറായതുമില്ല. പിണറായി വിജയന്‍ എത്തുന്നതിന് മുമ്പ് എംബി രാജേഷ് പ്രസംഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ അത് തടസ്സപ്പെടുത്തി ആര്‍ത്തുവിളിക്കുകയും ബാന്റ്‌കൊട്ടുകയും ചെയ്തു. അഞ്ച് തവണ പ്രസംഗം എം.ബി.രാജേഷിന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പ്രവര്‍ത്തകരുടെ ബഹളം കാരണം രാജേഷിന് പ്രസംഗം പകുതിയില്‍ നിര്‍ത്തേണ്ടി വന്നു. എട്ടുമണിക്ക് ശേഷമാണ് പിണറായി കുന്നത്തൂരിലേക്ക് എത്തുന്നത്. രണ്ട് നിരയായി ഗതാഗതതടസം ഉണ്ടാകാതെ അകമ്പടി വാഹനങ്ങള്‍ നീങ്ങണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും യാത്ര കുന്നത്തൂര്‍ പാലം കഴിഞ്ഞതോടെ അണികളുടെ നിയന്ത്രണം നേതാക്കള്‍ക്ക് നഷ്ടപ്പെട്ടു. പിണറായിക്ക് അകമ്പടി സേവിച്ച ഇരുചക്രവാഹനത്തിലെ പ്രവര്‍ത്തകര്‍ റോഡില്‍ അഴിഞ്ഞാടി. സകല ഗതാഗത നിയമങ്ങളും തെറ്റിച്ച് എതിരെ വരുന്ന യാത്രക്കാരെ കൂകിവിളിച്ച് മാര്‍ഗ തടസം സൃഷ്ടിച്ച് മുന്നോട്ട് നീങ്ങി. പിണറായി പല തവണ താക്കീത് ചെയ്‌തെങ്കിലും അവര്‍ അത് ചെവികൊണ്ടില്ല. തുടര്‍ന്ന് സ്വീകരണവേദിയായ ശാസ്താംകോട്ടയിലെത്തിയ പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ച ലോക്കല്‍ നേതാക്കളുടെ കൈ തട്ടിമാറ്റി നേരെ മൈക്കെടുത്ത് അണികളെ ശകാരിക്കുകയായിരുന്നു. അണികളെ നിയന്ത്രിക്കാന്‍ കഴിയാത്തത് നേതാക്കളുടെ കുഴപ്പമാണ്. അച്ചടക്കം നഷ്ടപ്പെട്ടിരിക്കുന്നു. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ എതിരാളികള്‍ പോലും ചെണ്ടകൊട്ടി അത് തടസപ്പെടുത്താറില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇവിടെ നടന്നത്. പ്രവര്‍ത്തകരുടെ അലങ്കോലപ്രകടനം കാരണം യാത്രയുടെ ഉദ്ദേശ ലക്ഷ്യം തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പിണറായി പറഞ്ഞു. കുന്നത്തൂരിലെ പരിപാടി അലോങ്കോലമായെന്ന പിണറായി തന്നെ പറയുകയായിരുന്നു. എന്നാല്‍ പിണറായിയുടെ ഈ പരാമര്‍ശം വിഎസ് പക്ഷം മുതലാക്കുന്നുണ്ട്. പിണറായിക്ക് മേല്‍കൈ ഉള്ള കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതാക്കള്‍ക്കെതിരെ വിഎസ് പക്ഷം ഈ സംഭവം ആയുധമാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.