Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വനാന്തരത്തിലെ പുണ്യഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:29 pm IST
inTravel

വനാന്തരത്തിലെ പ്രശസ്തമായ വൈഷ്ണവചൈതന്യമാണ് തിരുനെല്ലിയിലേത്. വന്യമൃഗങ്ങള്‍ വിഹരിയ്‌ക്കുന്ന ശാന്തസുന്ദരമായ ഇവിടെ പിതൃകര്‍മ്മം നടത്തുന്നതിന് പ്രസിദ്ധമാണ്. ഒട്ടേറെപ്പേര്‍ വന്നുചേരുന്ന ഇവിടെ വനത്തിന്റെ മാധുര്യത്തെ അടുത്തറിയാം. സാഹസികമായ യാത്രയാണ് ഇവിടുത്തേത്. മാന്‍കൂട്ടങ്ങള്‍ തുള്ളിക്കളിയ്‌ക്കുന്നതും, ആനക്കൂട്ടങ്ങള്‍ വഴിയില്‍ വട്ടംനില്‍ക്കുന്നതും, ഏതുനിമിഷവും പുലിവന്നുചേരാനുമുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വയനാടിന്റെ ആത്മാവിനെ നമിച്ചുകൊണ്ടുള്ളയാത്ര നല്ല അനുഭവത്തെ നല്‍കും.

ബ്രഹ്മാവാണ് ഇവിടെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചതത്രേ. ഹംസവാഹന രഥത്തില്‍ അദ്ദേഹം ലോകപ്രദക്ഷിണം നടത്തിക്കൊണ്ടിരിയ്‌ക്കേ തിരുനെല്ലിയിലെ വനത്തിന്റെ ഭംഗിയില്‍ തരിച്ചുനിന്നുപോയി. വിഷ്ണുലോകമെന്ന് ഒരുവേള അദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നു. അവിടെ ഒരു നെല്ലിമരത്തില്‍ വിഷ്ണുവിഗ്രഹം അലങ്കരിച്ചുവെച്ചിരിക്കുന്നത് ബ്രഹ്മാവ് കാണാനിടവന്നു. അതിയായ സന്തോഷത്തോടെ ആവിഗ്രഹം എടുക്കുവാന്‍ ചെല്ലുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ അത് അപ്രത്യക്ഷമായി. ”എന്റെ വിഗ്രഹം ഉചിതമായിടത്ത് പ്രതിഷ്ഠിയ്‌ക്കണം എന്ന് അശരീരി”കേട്ടു. അത് മഹാവിഷ്ണുവിന്റെതാണെന്ന് ബ്രഹ്മദേവന്‍ തിരിച്ചറിഞ്ഞു. ഉടനെ തിരുനെല്ലിതാഴ്‌വരയില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുവാന്‍ ഒരുക്കംനടത്തി. അന്ന് ആ ശുഭമുഹൂര്‍ത്തത്തില്‍ ദേവന്മാരെല്ലാവരും എത്തിച്ചേര്‍ന്നുവത്രേ. ബ്രഹ്മാവിന്റെ പ്രതിഷ്ഠയാല്‍ ക്ഷിപ്രപ്രസാദിയാണത്രേ ഭഗവാന്‍. രാത്രിയില്‍ ബ്രഹ്മദേവപൂജ ഈകോവിലില്‍ നടക്കുന്നുവെന്നാണ് വിശ്വാസം.

കുലശേഖര രാജാവിന്റെ കാലത്തെ ശാസനങ്ങള്‍ തിരുനെല്ലിശാസനം എന്നപേരില്‍ അറിയപ്പെടുന്നുണ്ട്. ഭാസ്‌ക്കര രവിവര്‍മ്മയുടേതാണ് ആ ശാസനങ്ങള്‍. എ.ഡി. 950-1010 ഇക്കാലത്തായിരുന്നു അതെല്ലാം എഴുതപ്പെട്ടത്. അതിനാല്‍ മൂവ്വായിരം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിന് ഉണ്ടെന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ അകലെക്കൂടി ഒഴുകുന്ന കബനീനദിയുടെ പോഷകനദിയായ പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തിയശേഷം തിരുനെല്ലിക്ഷേത്രദര്‍ശനം നടത്തിയാലേ തര്‍പ്പണാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാകൂ.

ബലികര്‍മ്മാദികള്‍ക്ക് ചില ചിട്ടവട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിരുനെല്ലി നരിനിരങ്ങി മലയ്‌ക്കപ്പുറത്തുള്ള തൃശ്ശിലേരി മഹാദേവനെ തൊഴണം. അതിനുശേഷം മലകയറി തിരുനെല്ലിയിലെത്തി കര്‍മ്മങ്ങള്‍ നടത്താം. വീണ്ടും മഹാദേവനെവന്ന്‌തൊഴുത് വിളക്കും മലയും കഴിപ്പിയ്‌ക്കണം. തലേന്നുതന്ന തിരുനെല്ലിക്ഷേത്രത്തിലെത്തി  ഓഫീസില്‍ വിവരം അറിയിക്കണം. ബലിയ്‌ക്കുവേണ്ടുന്നവയെല്ലാം അവിടെനിന്നും ലഭിക്കും.

രണ്ടേരണ്ടു ദിവസത്തെ ഉത്സവം മാത്രമാണ് ഈക്ഷേത്രത്തില്‍. പുത്തരിയും ചുറ്റുവിളക്കുമാണ് ഉത്സവത്തിന്റെ വിശേഷം. സ്വന്തമായി ആനയുണ്ടെങ്കില്‍ മാത്രമേ എഴുന്നള്ളിപ്പു നടത്തൂ എന്നതിന്നാല്‍ ആനയില്ലാത്തവെറും ചെറിയ ഉത്സവം ഈക്ഷേത്രത്തിലെ  പ്രത്യേകതയാണ്. പാപനാശിനിയില്‍ നിന്നും ക്ഷേത്രാവശ്യത്തിനുള്ളവെള്ളം കരിങ്കല്‍ പാത്തിവഴിയാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. ഏതോകാലത്ത് ചെയ്തുവച്ച ആ സംവിധാനം കണ്ടാല്‍ അത്ഭുതം തോന്നും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.