Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 08:38 pm IST
inAlappuzha

മാരാരിക്കുളം: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് ദേശീയപാത കുരുതിക്കളമായിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. അരൂര്‍ മുതല്‍ മാരാരിക്കുളം വരെയുള്ള ഭാഗങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകടത്തില്‍പ്പെട്ട് ദിവസേന നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്.

കഴിഞ്ഞദിവസം പതിനൊന്നാംമൈല്‍ കവലയ്‌ക്ക് സമീപം സെന്റ് മൈക്കിള്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥി മിനിലോറികയറി മരിച്ചതാണ് അപകട പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേത്.അപകടങ്ങള്‍ നിത്യസംഭവമായിട്ടും ഇത് ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് വിമര്‍ശനം.

റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിമുമായിട്ട് നാളുകളേറയായി. റോഡിന്റെ പലഭാഗങ്ങളിലും തിട്ട ഉയര്‍ന്നാണ് നില്‍ക്കുന്നത്. വലിയ വാഹനങ്ങള്‍ മറികടക്കുമ്പോള്‍ റോഡിന്റെ ഓരത്തേക്ക് ഒതുക്കുന്ന ഇരുചക്ര വാഹനയാത്രികരാണ് തിട്ടയില്‍ തട്ടിമറിഞ്ഞ്് നിരന്തരമായി അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിലേക്ക് ഇടറോഡുകള്‍ വന്നുചേരുന്ന ഭാഗത്തെ താഴ്ചയും, ഡിവൈഡറുകള്‍ ശാസ്ത്രീയമായി നിര്‍മിക്കാത്തതും.

റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തും, സീബ്രാലൈനുകള്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. മോട്ടോര്‍ വാഹന വകുപ്പും പോലീസും കാര്യക്ഷമായി ഇടപെടാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് മറ്റൊരു കാരണമാകുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്താനോ ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ക്ക് കഴിയാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.

അപകടങ്ങള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങളും അമിത വേഗത കണ്ടെത്താനുള്ള ഉപകരണങ്ങളും ഉണ്ടായിട്ടും ഇവ വിനിയോഗിക്കാനോ, നടപ്പാക്കാനോ തയാറാകുന്നില്ല.ദേശീയ പാതയുടെ ഇരുവശത്തും രാത്രിയില്‍ പാര്‍ക്ക് ലൈറ്റ് ഇടാതെ ലോറികളും ട്രെയിലറുകളും പാര്‍ക്ക് ചെയ്യുന്നത് അപകട സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.അപകട മേഖലകളായി കണ്ടെത്തിയ ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും, ഹംബുകളും, സിഗ്‌നല്‍ സംവിധാനങ്ങളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും തിരക്കുള്ള സമയങ്ങളില്‍ പോലീസിന്റെ സേവനം ലഭ്യമാക്കി അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അപകടകരമായ രീതിയില്‍ വാഹന ഓടിക്കുന്നവരെ കണ്ടെത്താന്‍ ശ്രമിക്കാതെ ഹെല്‍മെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനും മാത്രമാണ് പോലീസ് താല്‍പ്പര്യം കാണിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ദേശീയപാത ദുരന്ത പാതയാകുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തത് വ്യാപകമായ പരാതികള്‍ക്ക് കാരണമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.