Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏകീകൃത വിലനിലവാരം ഇല്ല, പച്ചക്കറി വിലയില്‍ ജില്ലയില്‍ അസാധാരണ വര്‍ദ്ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 09:15 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

വടശ്ശേരിക്കര : പച്ചക്കറി വിലയില്‍ ജില്ലയില്‍ അസാധാരണമായ വര്‍ദ്ധനവ്. ഏകീകൃത വിലനിലവാരം ഇല്ലാത്തതിനാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ആപ്പാടെ താറുമാറാക്കുന്ന രീതിയിലാണ് വില കുതിച്ചു കയറുന്നത്. സാധാരണ മണ്ഡലമകര വിളക്ക് കാലത്ത് നേരിയ തോതില്‍ വില വര്‍ദ്ധനവ് ഉണ്ടാവാറുണ്ട്.

ഒരു കിലോ ഗ്രാം വെളുത്തുള്ളിയുടെ കഴിഞ്ഞ ബുധനാഴ്ചത്തെ വില കേരളത്തില്‍ 280 രൂപയും ചെന്നൈയില്‍ 160 രൂപയും ആയിരുന്നു. കേരളത്തിലെ വിലക്കുതിപ്പിനു കാരണം ചെന്നൈയിലെ മഴയാണെന്ന് പരക്കെ പ്രചരിപ്പിക്കുന്നു. ചെന്നയില്‍ വെളുത്തുള്ളിക്ക് 160 രൂപ എന്നത് അവിടെ അസാധാരണ വിലയാണ്. അത് മഴക്കെടുതി മൂലം ഉണ്ടായതാവാം. പക്ഷെ കേരളത്തിലെ ഉള്ളി വിലയെ ചെന്നൈ പ്രളയം ബാധിക്കുമോ എന്ന സംശയത്തിലാണ് മാര്‍ക്കറ്റുകളില്‍ പച്ചക്കറി വാങ്ങാനെത്തുന്നവര്‍. ചെന്നൈ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒരിടത്തും വെളുത്തുള്ളി ഉല്‍പാദിപ്പിക്കുന്നില്ല. അവിടെ നിന്ന് കേരളത്തിലേക്ക് വലിയ തോതില്‍ വെളുത്തുള്ളി കയറ്റി അയക്കുന്നില്ല. വെളുത്തുള്ളിയും കൊണ്ട് വരുന്ന വാഹനങ്ങള്‍ ചെന്നൈ വഴി അധികം വരാരുമില്ല. എന്നിട്ടും കാരണം ചെന്നൈ പ്രളയം എന്നാണു കച്ചവടക്കാര്‍ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.

ചെന്നൈയിലെ വെള്ളപ്പൊക്കം കാരണമാണെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ‘നാടന്‍’ പച്ചക്കറികള്‍ക്ക് എങ്ങെനയാണ് വില കൂടുന്നത്? ഒരു കിലോ ഏത്തക്കായ പച്ചക്കറിക്കടയില്‍ നിന്ന് വാങ്ങണമെങ്കില്‍ 45-50 രൂപയാകും. പഴക്കടയില്‍ നിന്നാണെങ്കില്‍ 25 രൂപ കൊടുത്താല്‍ മതി. തദ്ദേശീയരായ ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന, വാഴക്കൂമ്പ്, വഴുതനങ്ങാ, പാവക്കാ, പയര്‍,വള്ളിപ്പയര്‍, ചീര വര്‍ഗ്ഗങ്ങള്‍, തുടങ്ങി ഒട്ടേറെ പച്ചക്കറികള്‍ ഇന്ന് സുലഭമായി വിപണികളില്‍ ലെഭിക്കുന്നുണ്ട്. പക്ഷെ ചെന്നൈ വെള്ളപ്പൊക്കം കാരണം വില അതിനും കൂടി എന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുകയായിരുന്നു ഒരു വീട്ടമ്മ.

ഒരു മാസം മുമ്പ് വരെ 100 രൂപ നല്‍കിയാല്‍ ഒരു സാധാരണ കുടുംബത്തിന് രണ്ടു ദിവസത്തേക്കെങ്കിലും ആവശ്യത്തിനുള്ള പച്ചക്കറികള്‍ വാങ്ങാനാകുമായിരുന്നു. 100 രൂപയ്‌ക്കു ലഭിച്ചു കൊണ്ടിരുന്ന പച്ചക്കറി കിറ്റും ഇന്ന് ലെഭ്യമല്ല. ഈ വിലക്കയറ്റം കുടുംബ ബജെറ്റിനെ സാരമായി ബാധിക്കുന്നു എന്ന് വീട്ടമ്മമാരും സമ്മതിക്കുന്നു. ചെറിയ ഉള്ളിക്ക് വില കിലോയ്‌ക്ക് 90 രൂപയായി. ബീന്‍സ് 100 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ക്യാരറ്റ്, തക്കാളി, പാവക്ക തുടങ്ങി എല്ലാ പച്ചക്കറി ഇനങ്ങള്‍ക്കും അസാധാരണമായ തോതില്‍ ഉയര്‍ന്ന നിരക്കിലാണ് കച്ചവടം നടക്കുന്നത്.

ഉയര്‍ന്നു നിന്ന സവാളയുടെ വിലയില്‍ മാത്രമാണ് ആശ്വാസം. അതും ചില കടകളില്‍ കിലോയ്‌ക്ക് 35 ഉം മറ്റു ചിലടത്തു 40 ഉം വാങ്ങുന്നു. നാണ്യ വിളയായ ഒരു കിലോ റബ്ബര്‍ വിറ്റാല്‍ കിട്ടുന്നതു 100 രൂപയില്‍ താഴെയാണ്. നല്ലൊരു ശതമാനം പച്ചക്കറികള്‍ക്ക് അതിലും എത്രയോ കൂടുതലാണ് വില ഈടാക്കുന്നതെന്ന് മലയോര മേഘലയില്‍ നിന്നൊരു റബ്ബര്‍ കര്‍ഷകന്‍ ചോദിക്കുന്നു. അതും വിലക്കുറവു മൂലം റബ്ബര്‍ വിളവെടുപ്പ് നിര്‍ത്തിയിരിക്കുന്ന ഘട്ടത്തില്‍.

ശബരിമല തീര്‍ഥാടനകാലം പച്ചക്കറിയുടെ വിലയെ സ്വാധീനിക്കുമെങ്കില്‍ അത് സംഭവിക്കേണ്ടത് ഏറിയ കൂറും പത്തനംതിട്ട ജില്ലയെ ആണ്. പക്ഷെ വില കുതിക്കുന്നത് കേരളം മുഴുവനും ആണെന്നതാണ് സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.