Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

.നോക്കുകുത്തിയായി നഗരസഭാ സ്റ്റേഡിയം- അഴിമതിക്കാരെ സംരക്ഷിച്ച് ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 08:52 pm IST
in Alappuzha

ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ വന്‍ അഴിമതിയുടെ സാക്ഷ്യപത്രമാണ് ഇഎംഎസ് സ്‌റ്റേഡിയം. കോചികള്‍ മുടക്കിയിട്ടും കുട്ടിയും കോലും പോലും കളിക്കാന്‍ കഴിയാത്ത സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിക്കാര്‍ ഇന്നും സൈ്വര്യവിഹാരം നടത്തുന്നത് ഇടതുവലതു മുന്നണികളുടെ ഒത്തുകളി മൂലം.

പി.പി. ചിത്തരഞ്ജന്‍ നഗരസഭാ ചെയര്‍മാനായിരുന്ന കാലയളവിലാണു സ്റ്റേഡിയം നിര്‍മാണമാരംഭിച്ചത്. കായിക പരിശീലനത്തിനും മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്‌റ്റേഡിയവും ഇതിനോടനുബന്ധിച്ചു കടമുറികളുമെന്ന തരത്തിലായിരുന്നു ഘടന. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനു മുമ്പുതന്നെയാണ് ഉദ്ഘാടനം നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നു നഗരസഭാ അധികാരികള്‍ പറഞ്ഞിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്റ്റേഡിയത്തില്‍ പിന്നീടു യാതൊരു പ്രവര്‍ത്തനവും നടത്തിയില്ല. കയര്‍മേള, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി, ചിറപ്പിനോടനുബന്ധിച്ചുള്ള കാര്‍ണിവല്‍ തുടങ്ങിയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി സ്‌റ്റേഡിയത്തിന്റെ സേവനം.

സ്‌റ്റേഡിയത്തിനോടനുബന്ധിച്ചു നിര്‍മിച്ച കടമുറികള്‍ വാടകയ്‌ക്കു പോകാതിരുന്നതും നഗരസഭയ്‌ക്കു പ്രതിസന്ധിയായിരുന്നു. ഉയര്‍ന്ന വാടകയും ഡിപ്പോസിറ്റുമായിരുന്നു ആളുകളെ അകറ്റിയിരുന്നത്. ഇതിനിടയില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും അതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിജിലന്‍സിനു പരാതിയും നല്കിയിരുന്നു.

സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തീയാക്കാനാവശ്യമായ സഹായം നല്കാമെന്ന് അന്നു കായികമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ നിര്‍മാണപൂര്‍ത്തീകരണത്തിനു സഹായം നല്കുമ്പോള്‍ സ്റ്റേഡിയം കായിക വകുപ്പിനു വിട്ടുനല്കണമെന്ന നിലപാട് അംഗീകരിക്കാന്‍ നഗരസഭ തയാറാകാതിരുന്നതോടെ നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ തല സഹായമെന്നത് അടഞ്ഞ അധ്യായമായി.

സ്റ്റേഡിയം ഏതുവിധത്തില്‍ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചു ദേശീയ ഗെയിംസ് കേരളത്തില്‍ നടന്നപ്പോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധന നടത്തിയിരുന്നു. സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കായികതാരങ്ങള്‍ക്കു പരിശീലനത്തിനുള്ള സൗകര്യമുണ്ടാകും.

400 മീറ്റര്‍ ട്രാക്ക് അടക്കമുള്ളവ നിര്‍മിക്കാന്‍ കഴിയുമെന്നതിനാല്‍ ആലപ്പുഴയുടെ കായിക രംഗത്തിന് മുതല്‍ക്കൂട്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.