Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -12

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 07:40 pm IST
in Samskriti

മാതാജിയുടെ പിടിവാശി മാറ്റാന്‍ മാര്‍ക്കണ്ഡന്‍ പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കി.ഫലിച്ചില്ല.എന്നു മാത്രമല്ല,മാതാജി തന്റെ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തു.

‘അവസാനമായി ഒറ്റവാക്കില്‍ നീയെന്നോടു പറയൂ.നീയെന്താണ്ഇഷ്ടപ്പെടുന്നത്.പ്രതിഷ്ഠിക്കലൊ.?,ഭ്രാന്തോ?.’

പോംവഴികളൊന്നും കാണാതെ,ദുഃഖംകലര്‍ന്ന ചിരിയോടെ മാര്‍ക്കണ്ഡന്‍ അമ്മയുമായി ചില വ്യവസ്ഥകള്‍ ചെയ്തു തുടങ്ങി.മുമ്പ് കോളേജിലായിരിക്കെ നൂറു തവണ സപ്തശതി പാരായണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെയ്തതുപോലെ അമ്മക്ക് തീര്‍ത്ഥം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം സങ്കല്‍പ്പിച്ചു.

‘മുഴുവനും പുതിയതായ ഒരു കെട്ടിടമുണ്ടാവുകയും അതിലെ ആദ്യത്തെ താമസക്കാരന്‍ താനാവുക,താന്‍ അതില്‍ പ്രവേശിക്കുന്നത് ഒരു വെള്ളിയാഴ്ചയാവുക,അന്നുവൈകുന്നേരം കണ്ണഞ്ചിക്കുന്ന ഒരു പ്രകാശപൂരമുണ്ടാവുക,അന്ന് ഒരു കുട്ട പഴവും മിഠായിയും തനിക്കു കിട്ടുക,മൂന്ന് പെണ്‍കുട്ടികളും രണ്ടു പുരുഷന്‍മാരും രാത്രി ഒമ്പതര മണിക്ക് വാതിലില്‍ മുട്ടുകയും ചെയ്യുക, പത്തര മണിക്ക് മാതാജിയുടെ ചിത്രം അടുത്ത കടയില്‍ നിന്ന് വാങ്ങാന്‍ സാധിക്കുക,പതിനൊന്നു മണിക്ക് പൂജാസാധനങ്ങള്‍ ഒരു കടയില്‍ നിന്നു വാങ്ങാന്‍ കഴിയുക,പതിനൊന്നര മണിക്ക് മാതാജിക്കും അവസരത്തിനും പറ്റിയ അതിസുന്ദരമായ ഒരു പൂമാല വില്‍പ്പനക്കാരന്‍ കൊണ്ടുവരിക;ഇങ്ങനെയെല്ലാം സംഭവിച്ചാല്‍ പിന്നെ താന്‍ മടിച്ചു നില്‍ക്കില്ല.

ഉടന്‍ തന്നെ അമ്മയെ പ്രതിഷ്ഠിക്കും.അമ്മയുടെ  മതം പ്രഖ്യാപനം ചെയ്യും.’

ഓരോ വ്യവസ്ഥയും അത്ഭുതകരമാംവണ്ണം സാധിക്കപ്പെട്ടു.ഓരോ നിബന്ധനയും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം സന്തോഷിച്ചു.ഒടുവില്‍”മാല വേണോ,പൂമാല.?”എന്ന് ഒരു പൂവില്‍പ്പനക്കാരന്‍ വിളിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുപൊയി.നെഞ്ചിലും നെറ്റിയിലും അടിച്ചുകൊണ്ട് മാര്‍ക്കണ്ഡന്‍ പറഞ്ഞു

‘അമ്മേ !അവസാനം അമ്മ എന്നെ കുടുക്കിയല്ലോ .എന്നേക്കാള്‍ യോഗ്യതയുള്ള ഒരാളെ തെരഞ്ഞെടുക്കാമായിരുന്നില്ലെ?’

അവിടെ ഉണ്ടായിരുന്ന അഞ്ചുപേരും നല്ല വാക്കുകള്‍കൊണ്ട് മാര്‍ക്കണ്ഡനെ സമാശ്വസിപ്പിച്ചു.

‘അമ്മയുടെ പ്രവൃത്തി അമ്മതന്നെ ചെയ്യും.താങ്കളെക്കാള്‍ അനുഗൃഹീതനായ ആരുണ്ട്.?.ധൈര്യവും സ്ഥൈര്യവും എന്തിനു കൈവിടുന്നു.അമ്മതന്നെ താങ്കളെ തെരഞ്ഞെടുത്തതല്ലെ.? അപ്പോള്‍ യോഗ്യതയുടേയും അയോഗ്യതയുടേയും പ്രശ്‌നമെവിടെ?’

1932 സര്തംബര്‍  2ന് രാത്രി പന്ത്രണ്ടു മണിക്ക് മായീ പ്രതിഷ്ഠ നടന്നു.അവിടെ കൂടിയിരുന്നവരോട് മാര്‍ക്കണ്ഡന്‍ പറഞ്ഞു.

‘ഇന്നു മുതല്‍ ഞാനൊരു മായിസ്‌ററാണ്.ഇന്നു മുതല്‍ എന്റെ മതം;ദൈവം അമ്മ.ആ അമ്മ എല്ലാവരുടേയും അമ്മ.സാര്‍വ്വത്രികമായ സ്‌നേഹം,സേവനം,ഭക്തി,നിരുപാധികവും സന്തോഷാവഹവുമായ ശരണാഗതി എന്നിവകൊണ്ട് പ്രസാദിപ്പിക്കാവുന്ന അമ്മ എന്നതാണ്.കൃഷ്ണന്‍,ക്രിസ്തു,സാരാതുഷ്ടന്‍,ബുദ്ധന്‍ തുടങ്ങിയ എല്ലാ മതസ്ഥാപകന്‍മാരും മായിയുടെ ഉല്‍കൃഷ്ട പുത്രന്‍മാരാണ്.ഇന്നു മുതല്‍ ബൈബിളും,ഖുറാനും എനിക്ക് ഗീതയെപ്പോലെ ആദരണീയവും പൂജനീയവുമാകുന്നു.വര്‍ഗീയ കലാപമുണ്ടായാല്‍ ഒരു ഹിന്ദുസ്ത്രീക്കെന്നപൊലെ ഒരു മുസ്ലിം വനിതക്കും എന്റെ ഭവനത്തില്‍ അഭയം നല്‍കപ്പെടും.

ഹിന്ദു ക്ഷേത്രം,മുസ്ലിം മസ്ജിദ്,ക്രിസ്ത്യന്‍ പള്ളി,പാര്‍സിഅഗിയാരി,ജൂതരുടെ സിനാഗോഗ് എന്നിവിടങ്ങളിലെല്ലാം ഞാന്‍ ഒരേ വിധം പ്രാര്‍ത്ഥിക്കും മതസംബന്ധമായ വിവേചനം മേലില്‍ എനിക്കില്ല.മായിയോടുള്ള ഭക്തി മായിയുടെ മക്കളോടുള്ള സേവനമാണ്.ഈ നിമിഷം  മുതല്‍ എനിക്ക് മതപരമായി പുതിയ ഒരു കാഴ്ചപ്പാടാണുള്ളത്.ഞാനിന്ന് മായിയെ പ്രതിഷ്ഠിക്കുന്നു.മായിസം പ്രഖ്യാപനം ചെയ്യുന്നു.എന്റെ സ്‌നേഹിതന്‍മാരെല്ലാം ഈ വിവരം അറിയട്ടെ.ലോകര്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ എന്നേയും മായിസത്തേയും പരിഹസിക്കുകയൊ,നിന്ദിക്കുകയൊ,അടിച്ചമര്‍ത്തുകയൊ ചെയ്തുകൊള്ളട്ടെ.’

പ്രതിഷ്ഠയെപ്പറ്റിയുള്ള വാര്‍ത്ത നാടെല്ലാം പരന്നു.സമീപത്തുണ്ടായിരുന്നവര്‍ ബ്രഹ്മവിദ്യാസംഘാംഗങ്ങളും,ഹരിജനങ്ങളുമായിരുന്നു.ഒരു ശിശുവിനെപ്പോലെ നിഷ്‌കളങ്കനും,സ്‌നേഹ സമ്പന്നനും പരമഭക്തനുമായ മാര്‍ക്കണ്ഡനെ വിദ്യാസമ്പന്നരായ ചില ഹരിജനങ്ങള്‍ ആദരിച്ച് ബഹുമാനിച്ചു.ആളുകള്‍ അദ്ദേഹത്തെ രണ്ടാം രാമകൃഷ്ണന്‍,മാതൃശിശു,മാതാവ്,മായിജി എന്നിങ്ങനെ സംബോധന ചെയ്യാന്‍ തുടങ്ങി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.