Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അറിയിപ്പിലെ അവ്യക്തത: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം ബഹളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:44 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി അലങ്കോലം. ഇന്നലെ ടൗണ്‍ഹാളില്‍ നടനന പരിശീലന പരിപാടിയാണ് അറിയിപ്പിലെ അവ്യക്തത മൂലം ബഹളമയമായത്. ഒന്ന് മുതല്‍ 25 വാര്‍ഡുകളിലെ 130 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ടൗണ്‍ഹാളില്‍ ഇന്നലെ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഒന്ന് മുതല്‍ 65 വരെ ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ രാവിലെ 10നും 66 മുതല്‍ 130 വരെയുള്ളവര്‍ക്ക് ഉച്ചക്ക് രണ്ടിനും എന്ന നിലയിലായിരുന്നു സമയ ക്രമീകരണം. ഇതനുസരിച്ചുള്ള സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ ഒരുക്കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിശ്വസിക്കാനുള്ള ഇ ഡ്രോപ്പ് സംവിധാനത്തിലൂടെ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും ഇന്നലെ ടൗണ്‍ഹാളില്‍ എത്താന്‍ അറിയിപ്പ് നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. സോഫ്റ്റ്‌വെയറിലെ തകരാര്‍ കാരണമാണ് ഈ തെറ്റായ നിര്‍ദ്ദേശമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10 മണിയോടെ എത്തിയ ഏതാണ്ട് 400 ലധികം ഉദ്യോഗസ്ഥര്‍ക്ക് ടൗണ്‍ഹാളില്‍ ഇരിക്കാന്‍ പോലും ഇടമില്ലായിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ഒന്ന് മുതല്‍ 65 വരെ ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പരിശീലനം എന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചതോടെ ജീവനക്കാര്‍ ബഹളം വെച്ചു. ഏറെ നേരത്തെ തര്‍ക്കത്തിനു ശേഷം ബാക്കിയുള്ള ജീവനക്കാരോട് അടുത്ത ട്രെയിനിംഗ് സ്‌കൂളിലേക്ക് മാറിയിരിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. ടൗണ്‍ഹാളില്‍ പരിശീലനം തുടങ്ങുകയും ചെയ്തു.

എന്നാല്‍ ട്രെയിനിംഗ് സ്‌കൂളിലേക്ക് മാറിയ ജീവനക്കാര്‍ അവിടെ യാതൊരു സൗകര്യവും ഏര്‍പ്പാട് ചെയ്തില്ലെന്ന പരാതിയുമായി ടൗണ്‍ഹാളില്‍ ബഹളം വെച്ചതോടെ പരിശീലന ക്ലാസ് നിര്‍ത്തിവെക്കേണ്ടി വന്നു. രാവിലെ വിളിച്ചന്വേഷിച്ചവരോടും പരിശീലനത്തിനെത്തണമെന്നും അല്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും പറഞ്ഞ അധികൃതര്‍ പരിശീലന സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ വട്ടം കറക്കിയെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. ക്ലാസ് ഏറെ നേരം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെയെല്ലാം ഹാജര്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞതോടെയാണ് ബഹളം ശാന്തമായത്.

ഓണ്‍ലൈന്‍ സന്ദേശം നല്‍കിയതിലെ പിശകാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ റീജ്യണല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം. മറിയ ഹസീന പറഞ്ഞു. ഓരോ ബൂത്തില്‍ നിന്നും പ്രിസൈഡിംഗ് ഓഫീസറും ഫസ്റ്റ് പോളിംഗ് ഓഫീസറുമാണ് പരിശീലനത്തിന് എത്തേണ്ടിയിരുന്നത്. പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം നല്‍കുന്നതും തര്‍ക്കങ്ങള്‍ക്കിടയാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ലഘുഭക്ഷണം നല്‍കാനുള്ള സംവിധാനം പോലും ഉണ്ടായിരുന്നില്ല. ഇനി 25,26 തിയ്യതികളിലായി പരിശീലനം തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.