Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുന്‍മേയര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ വിജിലന്‍സ് കേസ് മറച്ചു വെച്ചു; സൂക്ഷ്മപരിശോധന സ്ഥലത്ത് സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 01:32 pm IST
in Kozhikode

കോഴിക്കോട്: വരണാധികാരി സിപിഎമ്മിന് അനുകൂലമായി പെരുമാറുന്നുവെന്നാരോപിച്ച് പത്രിക സൂക്ഷ്മപരിശോധനസ്ഥലത്ത് ഉപരോധം. കോര്‍പ്പറേഷന്‍ ഓഫീസിലാണ് വൈകീട്ട് 5 മണിയോടെ പ്രതിഷേധം അരങ്ങേറിയത്. മുന്‍മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്‍ നാമനിര്‍ദ്ദേശപത്രികയുടെ കൂടെ നല്‍കുന്ന സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള വിജിലന്‍സ് കേസിനെക്കുറിച്ച് സൂചിപ്പിച്ചില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുസംബന്ധിച്ചുള്ള പരാതി സ്വീകരിക്കാന്‍ വരണാധികാരി ആദ്യംതയ്യാറയില്ല. ഇതിനെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ഓഫീസര്‍ വൈകീട്ട് പ്രതിഷേധം അരങ്ങേറിയത്

മുന്‍മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മേയര്‍ സ്ഥാനത്തേയ്‌ക്ക് സാധ്യത കല്പിക്കപ്പെടുന്നവരിലൊരാളായ വി കെ സി മമ്മദ്‌കോയ എന്നിവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് കോര്‍പറേഷന്‍ വരണാധികാരി മുമ്പാകെ പരാതികള്‍ ലഭിച്ചത്. മുസ്ലീം ലീഗ് വിട്ട് ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പത്രികയും സൂക്ഷ്മപരിശോധനയില്‍ തള്ളണമെന്ന് പരാതിയുമായി ആളുകളെത്തിയതും കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ചു.

മുന്‍മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലവിലുണ്ടെന്ന് കാണിച്ച് എം ജഗന്നാഥന്‍ പരാതി നല്‍കിയത്. തോട്ടത്തിലിനെതിരെ ഫയല്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ ഉള്‍പ്പെടെയുള്ള രേഖകളും പരാതിക്കാര്‍ വരണാധികാരിയ്‌ക്ക് മുമ്പാകെ ഹാജരാക്കി.

എന്നാല്‍ പരാതി സ്വീകരിക്കാന്‍ വരണാധികാരി ആദ്യം തയ്യാറായില്ല. 75 പേരുടെയും നോമിനേഷന്‍ അംഗീകരിച്ചതിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ വരണാധികാരിക്ക് വീണ്ടും പരാതി നല്‍കാനെത്തി. സിപിഎമ്മിനുവേണ്ടി വരണാധികാരി ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ബിജെപി പ്രസിഡന്റ് രഘുനാഥ് പറഞ്ഞു. വരണാധികാരിയായ ഡപ്യൂട്ടി തഹസില്‍ദാര്‍ പരാതിസ്വീകരിച്ചതിനു ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. എന്‍.പി. രാധാകൃഷ്ണന്‍ ,പി. പീതാംബരന്‍, ശ്യാം അശോക് എന്നിവര്‍ നേതൃത്വം നല്‍കി.

ഇടതുമുന്നണിയുടെ അരീക്കാട് സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്‌കോയയ്‌ക്ക് രണ്ട് വാര്‍ഡില്‍ വോട്ടുണ്ടെന്നും ഇക്കാര്യം മറച്ചുപിടിച്ച സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ലീഗ് സ്വതന്ത്രനായി മത്സരിക്കുന്ന എതിര്‍സ്ഥാനാര്‍ത്ഥി എസ് വി എസ് എം ഷമീല്‍ പരാതി നല്‍കി. എന്നാല്‍ രണ്ടാമത്തെ വാര്‍ഡില്‍ നിലവിലുള്ള വോട്ട് റദ്ദ് ചെയ്ത് വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്ക് ചെയ്തിട്ടുണ്ടെന്ന വിശദീകരണമാണ് കോര്‍പറേഷന്‍ വരണാധികാരിയില്‍ നിന്നും ലഭിച്ചത്.

അതേസമയം ഗുരുതരമായ ആരോപണമാണ് നല്ലളം വാര്‍ഡിലെ ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന വി പി ആലിക്കോയയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടത്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ലീഗ് വിട്ട് പുറത്തുപോയ ആലിക്കോയയെ എല്‍ ഡി എഫ് പിന്തുണയ്‌ക്കുകയായിരുന്നു.

രണ്ട് വിവാഹം ചെയ്തതും രണ്ടാം ഭാര്യയുടെ സ്വത്ത് വിവരവും മറച്ചുവെച്ചാണ് ആലിക്കോയ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടത്. താമരശ്ശേരി സ്വദേശിനി റഹ്മത്ത് ആലിക്കോയയുടെ രണ്ടാം ഭാര്യയാണെന്ന കാര്യം വ്യക്തമാക്കുന്ന താമരശ്ശേരി ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പും പരാതിക്കാര്‍ കോര്‍പറേഷന്‍ വരണാധികാരി മുമ്പാകെ ഹാജരാക്കി. യഥാര്‍ത്ഥ വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ആലിക്കോയയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളണമെന്ന ആവശ്യം കോര്‍പറേഷന്‍ വരണാധികാരി പരിഗണിക്കാതെ വന്നതോടെ പരാതിയുമായെത്തിയവര്‍ നഗരസഭാ ഓഫിസിനകത്ത് ബഹളംവെയ്‌ക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

Football

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പുതിയ വാര്‍ത്തകള്‍

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.