Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇരവിപേരൂര്‍ ആര്‍ക്കൊപ്പം…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:27 pm IST
in Pathanamthitta

തിരുവല്ല : താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ് ഇരവിപേരൂര്‍.തുടക്കത്തില്‍ യു.ഡി.എഫിന് ആധിപത്യമുണ്ടായിരുവെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ ഇടതിനൊപ്പമായിരുന്നു പഞ്ചായത്ത് നിന്നിത്.പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത എല്‍ഡിഎഫും,5 ്ഇടത്ത് യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് സ്വതന്ത്ര് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. പലയിടങ്ങളിലും നിര്‍ണായക സാന്നിധ്യമാകാന്‍ ബിജെപിക്കും സാധിച്ചു. കഴിഞ്ഞ കാലത്തെ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇടതുപക്ഷം ഇത്തവണ കളത്തിലിറങ്ങുക. സീറ്റുവിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങളും നിലവിലെ വിഭാഗീയതയും തിരിച്ചടിയാകുമോ എന്ന ഭയം ഇടതു ക്യാമ്പുകളില്‍ ആശങ്ക പരത്തുന്നു. നിലവിലെ അന്തരീക്ഷം വോട്ടാകുമെന്ന പ്രതീക്ഷ വലതുപക്ഷത്തിന് ഉണ്ട് എങ്കിലും ഗ്രൂപ്പ് വഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകളും ഏറെ വെല്ലുവിളിയാണ്.ഇരുമുന്നണികളുടെയും അഴിമതി രാഷ്‌ട്രീയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വിജയ പ്രതീക്ഷയുമായി തൊട്ടു പിന്നാലെ ബി.ജെ.പിയുമുണ്ട്.അഴിമതി ഭരണത്തിലും അക്രമരാഷ്‌ട്രീയത്തിലും മനംമടുത്ത് ബിജെപിയിലേക്ക് എത്തിയ നിരവധി പ്രവര്‍ത്തകര്‍ നല്‍കുന്ന ആത്മ വിശ്വാസവും ബിജെപിക്ക കരുത്ത് പകരുന്നു.ഇടതു -വലതുമുന്നണി കളുടെ ആസൂത്രിത രാഷ്ട്ീയത്തിന്റെ ഫലമായി കഴിഞ്ഞ കാലങ്ങളില്‍ നിസാരവോട്ടിന് പരാജയപ്പെട്ട വാര്‍ഡുകള്‍ ഉള്‍പ്പെടെ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ ്ബിജെപി.

മികച്ച പൊതുഭരണത്തിനുളള പ്രധാനമന്തിയുടെ അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിക്കുളള പുരസ്‌ക്കാരം, എന്നിവ പഞ്ചായത്തിന് ലഭിച്ചു. സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണ പരിപാടികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ സാധിച്ചുവെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കാണ് കാര്യങ്ങളെത്തിയത്. ഓതറ പ്രാഥമിക ആരോഗ്യ കേന്ദ്രം സംസ്ഥാനത്തെ ആദ്യത്തെ ഐ. എസ്സ.് ഒ സര്‍ട്ടിഫിക്കറ്റ് ല’ഭിച്ച ചികിത്സാകേന്ദ്രമാക്കി മാറ്റാന്‍ സാധിച്ചുവെങ്കിലും കൂടുതല്‍ തുക വകയിരുത്താന്‍ ഭരണ സമിതിക്കായില്ല.സ്‌ക്കൂള്‍ കരാട്ടേ ക്ലാസ്സ് നടപ്പിലാക്കിയ ഭരണ സമിതി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി കാര്യമായൊന്നും ചെയ്യ്തില്ല. വിവിധ കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഭരണ സമിതിക്കായി.ജൈവ പച്ചക്കറി, വാഴ,നെല്ല് കൃഷി് മുന്‍തൂക്കും നല്‍കി ഹരിതഗ്രാമം പദ്ധതി ഭാഗാകമായി നടപ്പാക്കി.

വികസന പ്രവര്‍ത്തനങ്ങള്‍ പലത് ഭരണ സമിതി അവകാശപ്പെടുന്നുവെങ്കിലും പോരാഴ്മകള്‍ തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.ഇ-ഗവേണ്‍സ് നടപ്പാക്കിയപ്പോള്‍ പഞ്ചായത്ത നല്‍കുന്ന ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ കൂടി നടപ്പാക്കിയിരുന്നെങ്കില്‍ ഒരു കോടിയുടെ പണികള്‍ക്ക് 15 ലക്ഷത്തില്‍ കുറയാത്ത ലാഭമുണ്ടാക്കാമായിരുന്നു എന്നാല്‍ ഈ സാധ്യത ഉപയോഗിക്കാന്‍ ഭരണ സമിതിക്കായില്ല. ഏഴ് കോടി രുപയുടെ വരട്ടാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജനതാ കടവുമുതല്‍ അത്തിവള പുഞ്ചവരെ നീരെഴുകിയിരുന്ന മോണോത്തു തോട് സ്വകാര്യ വ്യക്തികളെ സഹായിക്കും വിധം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മണ്ണിട്ട് നികത്തി കൊടുത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മണ്ണേറ്റുപാടം -തിരുവാമനപുരം പദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആക്ഷേപവും ഭരണ സമിതിക്ക് തലവേദനയാകും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ് വായ്‌പയെടുത്ത് തുടങ്ങിയ ക്യാരിബാഗ് നിര്‍മ്മാണ് യൂണിറ്റ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. ഹരിത ഗ്രാമം കൊട്ടി ഘോഷിക്കപ്പെട്ടെങ്കിലും മണ്ണേറ്റുപാടം, തോട്ടപ്പുഴ, കോമങ്കേരി, തിരുവാമനപുരം, വാളകത്തില്‍ പുഞ്ച, പടിഞ്ഞാറ്റു പുഞ്ച എന്നിവ കാടു കയറി തന്നെ കിടക്കുകയാണ്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടറൈ—സേഷന്‍ പഞ്ചായത്തോഫീസില്‍ നിലവില്‍ വന്നിട്ടും അത് വേണ്ട വിധം ഉപയോഗിക്കാന്‍ അധികൃതര്‍ക്കായില്ല. ഓതറ പി.എച്ച.സിക്ക് ഐ.എസ്.ഒ അംഗീകാരം ല’ഭിക്കുന്നതാനായി 30 ലക്ഷം ചെലവാക്കിയപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി് മാറ്റി വച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. നിരവധി കാര്‍ഷിക സാധ്യതകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ കാലയളവില്‍ നടന്നത് നാമമാത്രമായ പദ്ധതികള്‍ മാത്രമാണ്.മേഖലയിലെ മിക്കറോഡുകളും സഞ്ചാര യോഗ്യമല്ല.് കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം ്അവാര്‍ഡിന് വേണ്ടിമാത്രമുള്ളതായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.