Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഈശ്വരകൃപ എങ്ങനെ സാധ്യമാകും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 12:39 pm IST
inTravel

കള്ളച്ചൂത് കളിച്ച് എല്ലാം അടിയറവെച്ച പാണ്ഡവന്മാരുടെ നില വളരെ പരിതാപകരമായിരുന്നു. ദുര്യോധനന്റെ രാജസഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദിയുടെ ദുരവസ്ഥ തികച്ചും കരളലിയിക്കുന്നതായിരുന്നു.

തലമുടി ചുറ്റിപ്പിടിച്ച് വസ്ത്രങ്ങള്‍ അഴിക്കാന്‍ മുതിര്‍ന്ന ദുശ്ശാസനന്റെ ആക്രമണത്തില്‍നിന്ന് രക്ഷ യാചിച്ച ദ്രൗപദി പാണ്ഡവരെ നോക്കിയപ്പോള്‍ ലജ്ജിച്ച് അവര്‍ തലതാഴ്‌ത്തി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ദുര്യോധനന്റെ അടിമകളായിക്കഴിഞ്ഞ അവര്‍ നിസ്സഹായരായിരുന്നു.

ശക്തിയുടെ മൂര്‍ത്തിമത്ഭാവമായിരുന്ന ഭീമസേനനുപോലും ശക്തി ക്ഷയിച്ചുപോയി. ദുശ്ശാസനന്‍, കംസന്‍, കീചകന്‍ എന്നിവരുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

ദ്രൗപദി തന്റെ ഏക ആശ്രയമായ ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരഞ്ഞു. ദുശ്ശാസനന്‍ അഴിക്കാന്‍ ശ്രമിക്കുന്ന ഉടുവസ്ത്രത്തെ ഒരു കൈകൊണ്ട് പിടിച്ചും മറ്റേ കൈ തലയില്‍ വെച്ചും ദ്വാരകാവാസീ എന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഭഗവാന്‍ വന്നില്ല. പിന്നീട് രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചു ഹൃദയകമലനിവാസാ എന്ന് ശരണാഗത രൂപത്തില്‍ വിളിച്ച് കരഞ്ഞു, ”അങ്ങല്ലാതെ മറ്റാരാണ് എന്നെ രക്ഷിക്കുക”.

ഈ സമയം ശ്രീകൃഷ്ണപരമാത്മാവ് പ്രത്യക്ഷനായി പറഞ്ഞു ”ദ്രൗപദി, ആവശ്യമുള്ള സമയത്ത് ആര്‍ക്കെങ്കിലും ഒരു തുണിക്കഷ്ണം നീ നല്‍കീട്ടുണ്ടോ ഉണ്ടെങ്കില്‍ അതിലൂടെ നിന്നെ എനിക്ക് രക്ഷിക്കാന്‍ സാധിക്കും. എന്റെ കൃപക്ക് പ്രവര്‍ത്തിക്കുവാന്‍ നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യപ്രവൃത്തിയുടെ പിന്‍ബലം വേണം.”

ഒരു രാജ്ഞി എന്ന നിലയില്‍ വസ്ത്രങ്ങളും പാരിതോഷികങ്ങളും അനവധി സന്ദര്‍ഭങ്ങളില്‍ ദ്രൗപദി നല്‍കിയിട്ടുണ്ട്. പക്ഷേ അവയ്‌ക്കുപിന്നിലെ ചേതോവികാരം കാരുണ്യമാണ് എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് കാരുണ്യപ്രേരിതമായ ഒരു ദാനകര്‍മത്തെ ദ്രൗപദി സ്മരിച്ചു, അത് ഇപ്രകാരമാണ് ദ്രൗപദി ഭഗവാനെ അറിയിച്ചത്.

ഒരിക്കല്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ദരിദ്രസ്ത്രീക്ക് ഉണ്ടായിരുന്ന ഒരേ ഒരു മേല്‍വസ്ത്രം ഒഴുക്കില്‍പ്പെട്ട് നഷ്ടമായി. ഈ സംഭവം കണ്ടുകൊണ്ടിരുന്ന എന്റെ ഹൃദയം ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ കരുണപൂണ്ട് അലിഞ്ഞുപോയി. യാതൊന്നും ആലോചിക്കാതെ ചേല പകുതി കീറി നദീജല പ്രവാഹത്തില്‍ നിക്ഷേപിച്ചു. ആ ദരിദ്ര സ്ത്രീ വ്യഗ്രതയോടെ നീന്തിച്ചെന്ന് അതിനെ പിടിച്ചെടുത്ത് തന്റെ നഗ്നത മറച്ച് കരയ്‌ക്കുകയറി.

ഈ സംഭവത്തിന്റെ സ്മരണയാണ് ദ്രൗപദി സമര്‍പ്പിച്ചത്. പരമാത്മാവ് സന്തുഷ്ടനായി. വസ്ത്രാവതാരമെടുത്ത് ദ്രൗപദിയുടെ മാനസംരക്ഷണം നടത്തി. ദുശ്ശാസനന്‍ വലിച്ച് വലിച്ച് കൈകുഴഞ്ഞു. പരാജിതനായി നിലംപതിച്ചു.

നാം മറ്റുള്ളവരോട് കാട്ടുന്ന കരുണയാണ് നമുക്ക് ഈശ്വരകൃപയായി തിരിച്ച് ലഭിക്കുന്നത്.

ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.