Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഈശ്വരകൃപ എങ്ങനെ സാധ്യമാകും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 12:39 pm IST
in Travel

കള്ളച്ചൂത് കളിച്ച് എല്ലാം അടിയറവെച്ച പാണ്ഡവന്മാരുടെ നില വളരെ പരിതാപകരമായിരുന്നു. ദുര്യോധനന്റെ രാജസഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദിയുടെ ദുരവസ്ഥ തികച്ചും കരളലിയിക്കുന്നതായിരുന്നു.

തലമുടി ചുറ്റിപ്പിടിച്ച് വസ്ത്രങ്ങള്‍ അഴിക്കാന്‍ മുതിര്‍ന്ന ദുശ്ശാസനന്റെ ആക്രമണത്തില്‍നിന്ന് രക്ഷ യാചിച്ച ദ്രൗപദി പാണ്ഡവരെ നോക്കിയപ്പോള്‍ ലജ്ജിച്ച് അവര്‍ തലതാഴ്‌ത്തി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ദുര്യോധനന്റെ അടിമകളായിക്കഴിഞ്ഞ അവര്‍ നിസ്സഹായരായിരുന്നു.

ശക്തിയുടെ മൂര്‍ത്തിമത്ഭാവമായിരുന്ന ഭീമസേനനുപോലും ശക്തി ക്ഷയിച്ചുപോയി. ദുശ്ശാസനന്‍, കംസന്‍, കീചകന്‍ എന്നിവരുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

ദ്രൗപദി തന്റെ ഏക ആശ്രയമായ ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരഞ്ഞു. ദുശ്ശാസനന്‍ അഴിക്കാന്‍ ശ്രമിക്കുന്ന ഉടുവസ്ത്രത്തെ ഒരു കൈകൊണ്ട് പിടിച്ചും മറ്റേ കൈ തലയില്‍ വെച്ചും ദ്വാരകാവാസീ എന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഭഗവാന്‍ വന്നില്ല. പിന്നീട് രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചു ഹൃദയകമലനിവാസാ എന്ന് ശരണാഗത രൂപത്തില്‍ വിളിച്ച് കരഞ്ഞു, ”അങ്ങല്ലാതെ മറ്റാരാണ് എന്നെ രക്ഷിക്കുക”.

ഈ സമയം ശ്രീകൃഷ്ണപരമാത്മാവ് പ്രത്യക്ഷനായി പറഞ്ഞു ”ദ്രൗപദി, ആവശ്യമുള്ള സമയത്ത് ആര്‍ക്കെങ്കിലും ഒരു തുണിക്കഷ്ണം നീ നല്‍കീട്ടുണ്ടോ ഉണ്ടെങ്കില്‍ അതിലൂടെ നിന്നെ എനിക്ക് രക്ഷിക്കാന്‍ സാധിക്കും. എന്റെ കൃപക്ക് പ്രവര്‍ത്തിക്കുവാന്‍ നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യപ്രവൃത്തിയുടെ പിന്‍ബലം വേണം.”

ഒരു രാജ്ഞി എന്ന നിലയില്‍ വസ്ത്രങ്ങളും പാരിതോഷികങ്ങളും അനവധി സന്ദര്‍ഭങ്ങളില്‍ ദ്രൗപദി നല്‍കിയിട്ടുണ്ട്. പക്ഷേ അവയ്‌ക്കുപിന്നിലെ ചേതോവികാരം കാരുണ്യമാണ് എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് കാരുണ്യപ്രേരിതമായ ഒരു ദാനകര്‍മത്തെ ദ്രൗപദി സ്മരിച്ചു, അത് ഇപ്രകാരമാണ് ദ്രൗപദി ഭഗവാനെ അറിയിച്ചത്.

ഒരിക്കല്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ദരിദ്രസ്ത്രീക്ക് ഉണ്ടായിരുന്ന ഒരേ ഒരു മേല്‍വസ്ത്രം ഒഴുക്കില്‍പ്പെട്ട് നഷ്ടമായി. ഈ സംഭവം കണ്ടുകൊണ്ടിരുന്ന എന്റെ ഹൃദയം ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ കരുണപൂണ്ട് അലിഞ്ഞുപോയി. യാതൊന്നും ആലോചിക്കാതെ ചേല പകുതി കീറി നദീജല പ്രവാഹത്തില്‍ നിക്ഷേപിച്ചു. ആ ദരിദ്ര സ്ത്രീ വ്യഗ്രതയോടെ നീന്തിച്ചെന്ന് അതിനെ പിടിച്ചെടുത്ത് തന്റെ നഗ്നത മറച്ച് കരയ്‌ക്കുകയറി.

ഈ സംഭവത്തിന്റെ സ്മരണയാണ് ദ്രൗപദി സമര്‍പ്പിച്ചത്. പരമാത്മാവ് സന്തുഷ്ടനായി. വസ്ത്രാവതാരമെടുത്ത് ദ്രൗപദിയുടെ മാനസംരക്ഷണം നടത്തി. ദുശ്ശാസനന്‍ വലിച്ച് വലിച്ച് കൈകുഴഞ്ഞു. പരാജിതനായി നിലംപതിച്ചു.

നാം മറ്റുള്ളവരോട് കാട്ടുന്ന കരുണയാണ് നമുക്ക് ഈശ്വരകൃപയായി തിരിച്ച് ലഭിക്കുന്നത്.

ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

പുതിയ വാര്‍ത്തകള്‍

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.