Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഭാരതത്തിന്റെ വീരപുത്രി റാണി ഗൈഡിന്‍ലിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 04:55 pm IST
inLifestyle

ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ ആഞ്ഞടിച്ച സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര ഇതിഹാസമായ ഝാന്‍സി റാണി ലക്ഷ്മി ഭായിയെപ്പോലെ തന്നെ തന്റെ ജീവിതം പിറന്ന നാടിന്റെ രക്ഷക്ക് വേണ്ടി ഉഴിഞ്ഞുവെച്ച റാണി ഗൈഡിന്‍ലിയുവിന്റെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണതയിലേക്ക് വെറും പതിമൂന്നാം വയസില്‍ എടുത്തുചാടി ഏറെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ധീരദേശാഭിമാനികൂടിയാണ് റാണി ഗൈഡിന്‍ലിയു. മൂന്നു വര്‍ഷത്തിന്‌ശേഷം പതിനഞ്ച് വര്‍ഷത്തോളം ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടി വന്ന നാഗാലാന്റിന്റെ റാണിയെന്ന് വിശേഷിപ്പിക്കുന്ന റാണിമായുടെ സംഭാവനകളെ ഭാരത സ്വാതന്ത്ര്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ വേണ്ടരീതിയില്‍ പ്രതിഫലിപ്പിക്കുന്നതില്‍ ബോധപൂര്‍വ്വം വിഴ്ച വരുത്തിയോ എന്ന സംശയം ഉയരുന്നതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല.

അത്രയ്‌ക്ക് വിലപ്പെട്ടതാണ് ഈ വീരറാണിയുടെ സംഭവനകള്‍. സ്വാതന്ത്ര്യത്തിനും, ധര്‍മ്മസംരക്ഷണത്തിനും, ഗോത്രവര്‍ഗ്ഗ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച റാണിമാ ഗൈഡിന്‍ലിയുവാണ് നാഗാലാന്റിലെ ഹര്‍ക്ക പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. 1915 ജനുവരി 26നാണ് റാണി മാ നാഗാലാന്റില്‍ ജനിച്ചത്. പതിമൂന്ന് വയസ്സുമുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങി, നാഗന്മാരുടെ ഉന്നമനത്തിനുവേണ്ടി ഹര്‍ബോ സമ്പ്രദായവും, ആസാമിലെ കളരാര്‍ ജില്ലയിലുള്ള ഭുവന്‍ ഗുഹയിലേക്കുള്ള തീര്‍ത്ഥാടനവും ആരംഭിച്ചു.

നാഗാലാന്റിലെ വനമേഖല ബ്രിട്ടീഷുകാരുടെ അധീനതയില്‍നിന്ന് മോചിപ്പിക്കുന്നതുവരെ വനസത്യഗ്രഹവും വനയാത്രയും നിരന്തരം സംഘടിപ്പിച്ച് അവര്‍ നല്‍കിയ പോരാട്ടവീര്യം ഏറെ ശ്രദ്ധേയമായിരുന്നു. 1932 ഒക്‌ടോബര്‍ 18നാണ് റാണി മാ ഗൈഡിന്‍ലിയുവിനെ അറസ്റ്റ് ചെയ്യുന്നത്. 1932ല്‍ 17-ാം വയസ്സില്‍ സ്വാതന്ത്ര്യസമര സേനാനി ഹേപാവു ജാദേനാഥില്‍ നിന്നും നേതൃത്വം ഏറ്റെടുത്തു ജയിലില്‍ കിടന്ന റാണി മാ ഗൈദിന്‍ ല്യൂവിന്റെ നെഹ്രു ജയിലില്‍ സന്ദര്‍ശിച്ച ശേഷം നാഗന്മാരുടെ റാണി എന്നായിരുന്നു വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യാനന്തരം ജയില്‍ മോചിതയായെങ്കിലും സ്വന്തം ജില്ലയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.1960 മുതല്‍ 1966വരെ മിഷനറിമാരുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമതപരിവര്‍ത്തനത്തിനെതിരെ സായുധസമരം തന്നെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രവര്‍ത്തനം ദേശിയതലത്തില്‍ത്തന്നെ ശ്രദ്ധ നേടി. 1972ല്‍ സര്‍ക്കാര്‍ താമ്രപത്രവും 1982ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.

1996ല്‍ റാണിയുടെ മുദ്രയുള്ള നാണയവും പിന്നിട് തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.1969 ജോര്‍ഹാട്ടില്‍ ഹിന്ദു സമ്മേളനത്തിനിടെ ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജിയെ സന്ദര്‍ശിച്ചു. ഈ സമയം ഗുരുജി നല്‍കിയ ശ്രീകൃഷ്ണവിഗ്രഹം റാണി മാ അന്ത്യംവരെ ആരാധനക്കുപയോഗിച്ചു. തന്റെ ജിവിതത്തിലെ ഏറെ നിര്‍ണ്ണായകമായ സന്ദര്‍ഭമായിരുന്നു അതെന്ന് പിന്നിട് അവര്‍ പറഞ്ഞിരുന്നു.

1979ല്‍ കുംഭമേളയിലും 1985 വനവാസി കല്യാണാശ്രമം സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലും പങ്കെടുത്ത റാണി മാ ഏവരിലും ആവേശം വിതറി. സ്വാതന്ത്ര്യസമരസേനാനികളുടെ അവാര്‍ഡ്, പത്മഭൂഷണ്‍ , വിവേകാനന്ദസേവാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ റാണി മായെ തേടിയെത്തി. 1993 ഫെബ്രുവരി 17 ന് 78-ാംവയസ്സില്‍ ലോകത്തോട് ആ ധീരവനിത വിട പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.