Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:39 am IST
inPalakkad

പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ജില്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ജില്ലയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. സര്‍വകലാശാലക്ക് വരുമാനവും, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരവുമായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടുന്നത് ദുരൂഹമാണെന്നും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.

സെന്റര്‍ പൂട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരവു ലഭിച്ചിട്ടില്ല. സിവില്‍ സ്‌റ്റേഷനിലെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനും ഫീസ് അടയ്‌ക്കാനും സര്‍ട്ടിഫിക്കറ്റുകളിലെ തിരുത്തലുകള്‍ക്കും സംശയം തീര്‍ക്കാനുമായി 200 ഓളം പേരാണു ദിവസവും വരുന്നത്. ഒരു സര്‍വകലാശാല ജീവനക്കാരന്‍മാത്രമുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പ്രതിമാസ വരുമാനം ഒന്നരക്കോടിയിലേറെ രൂപയാണ്.

വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം, സാമ്പത്തിക നഷ്ടം എന്നിവ കുറയ്‌ക്കാനും ഉടന്‍ തീരുമാനം ലഭിക്കാനും 1994 ലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയത്. ഗവ. വിക്‌ടോറിയ കോളജില്‍ ആരംഭിച്ച സെന്റര്‍ പിന്നീട് 2001ല്‍ ഫ്രണ്ടസ് ജനസേവന കേന്ദ്രത്തിലേക്കു മാറ്റി. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തിയാല്‍ 120 കിലോറ്റീര്‍ കിലോമീറ്റര്‍ താണ്ടി തേഞ്ഞിപ്പലത്തെ സര്‍വകലാശാലയിലേക്കു പോകേണ്ട അവസ്ഥ വരും.

റഗുലര്‍, വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ്, വിദ്യാര്‍ഥികള്‍, പഠനം കഴിഞ്ഞിറങ്ങിയവര്‍, പാതിവഴിയില്‍ നിര്‍ത്തിയവര്‍ എന്നിവരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനുമെല്ലാം ഇവിടെ സാധിച്ചിരുന്നു. ജില്ലയിലെ കോളജുകളുടെ അഫിലിയേഷന്‍ അറിയാനും ഫീസുകള്‍ അടയ്‌ക്കാനും സാധിക്കും. സര്‍ട്ടിഫിക്കറ്റുകളില്‍ അറ്റസ്‌റ്റേഷന്‍ നടത്താനും സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ജനസേവന കേന്ദ്രം ഇതിനായി ഒരുക്കി. ജനസേവന കേന്ദ്രം ഉദ്യോഗസ്ഥരും സഹായിക്കുന്നതോടെ ഇവിടെ കാര്യങ്ങള്‍ എളുപ്പമാണ്.

സെന്ററില്‍ ഫെബ്രുവരി മുതല്‍ മേയ് വരെ ഒരു ദിവസം 700-800 വിദ്യാര്‍ഥികള്‍ വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സെമസ്റ്റര്‍ സമ്പ്രദായം വന്നതോടെ എല്ലാ മാസവും തിരക്കുണ്ട്. ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ പ്രശ്‌നമായതിനാല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടടങ്ങുന്ന നിവേദനം വൈസ്ചാന്‍സലര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പു നല്‍കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.