Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:39 am IST
in Palakkad

പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ജില്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ജില്ലയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. സര്‍വകലാശാലക്ക് വരുമാനവും, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരവുമായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടുന്നത് ദുരൂഹമാണെന്നും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.

സെന്റര്‍ പൂട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരവു ലഭിച്ചിട്ടില്ല. സിവില്‍ സ്‌റ്റേഷനിലെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനും ഫീസ് അടയ്‌ക്കാനും സര്‍ട്ടിഫിക്കറ്റുകളിലെ തിരുത്തലുകള്‍ക്കും സംശയം തീര്‍ക്കാനുമായി 200 ഓളം പേരാണു ദിവസവും വരുന്നത്. ഒരു സര്‍വകലാശാല ജീവനക്കാരന്‍മാത്രമുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പ്രതിമാസ വരുമാനം ഒന്നരക്കോടിയിലേറെ രൂപയാണ്.

വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം, സാമ്പത്തിക നഷ്ടം എന്നിവ കുറയ്‌ക്കാനും ഉടന്‍ തീരുമാനം ലഭിക്കാനും 1994 ലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയത്. ഗവ. വിക്‌ടോറിയ കോളജില്‍ ആരംഭിച്ച സെന്റര്‍ പിന്നീട് 2001ല്‍ ഫ്രണ്ടസ് ജനസേവന കേന്ദ്രത്തിലേക്കു മാറ്റി. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തിയാല്‍ 120 കിലോറ്റീര്‍ കിലോമീറ്റര്‍ താണ്ടി തേഞ്ഞിപ്പലത്തെ സര്‍വകലാശാലയിലേക്കു പോകേണ്ട അവസ്ഥ വരും.

റഗുലര്‍, വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ്, വിദ്യാര്‍ഥികള്‍, പഠനം കഴിഞ്ഞിറങ്ങിയവര്‍, പാതിവഴിയില്‍ നിര്‍ത്തിയവര്‍ എന്നിവരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനുമെല്ലാം ഇവിടെ സാധിച്ചിരുന്നു. ജില്ലയിലെ കോളജുകളുടെ അഫിലിയേഷന്‍ അറിയാനും ഫീസുകള്‍ അടയ്‌ക്കാനും സാധിക്കും. സര്‍ട്ടിഫിക്കറ്റുകളില്‍ അറ്റസ്‌റ്റേഷന്‍ നടത്താനും സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ജനസേവന കേന്ദ്രം ഇതിനായി ഒരുക്കി. ജനസേവന കേന്ദ്രം ഉദ്യോഗസ്ഥരും സഹായിക്കുന്നതോടെ ഇവിടെ കാര്യങ്ങള്‍ എളുപ്പമാണ്.

സെന്ററില്‍ ഫെബ്രുവരി മുതല്‍ മേയ് വരെ ഒരു ദിവസം 700-800 വിദ്യാര്‍ഥികള്‍ വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സെമസ്റ്റര്‍ സമ്പ്രദായം വന്നതോടെ എല്ലാ മാസവും തിരക്കുണ്ട്. ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ പ്രശ്‌നമായതിനാല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടടങ്ങുന്ന നിവേദനം വൈസ്ചാന്‍സലര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പു നല്‍കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.