Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴശ്ശി സ്മൃതിമന്ദിരം ഉദ്ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 11:13 am IST
in Kannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പണിത പഴശ്ശിരാജ സ്മൃതിമന്ദിര ഉദ്ഘാടന പരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് നഗരസഭ പഴശ്ശിയിലെ ചരിത്രമുറങ്ങുന്ന പഴശ്ശിരാജാവ് ഉപയോഗിച്ചിരുന്ന കുളത്തില്‍ തൂണുകള്‍ നാട്ടി അതിന് മുകളില്‍ പഴശ്ശി സ്മാരകമന്ദിരമെന്ന പേരില്‍ ഒരു ചെറിയ കെട്ടിടം പണിതത്.

എന്നാല്‍ ചരിത്രമുറങ്ങുന്ന തിരുശേഷിപ്പായി പരിപാലിച്ചുപോരേണ്ട തലശ്ശേരി-മൈസൂര്‍ പാതക്കരികിലെ ഈ കുളം അപ്പാടെ നിലനിര്‍ത്തി പരിപാലിക്കുന്നതിന് പകരം ഇതിനെ വികൃമാക്കാനാണ് നഗരസഭ ശ്രമിച്ചത്. ഇതിനെതിരെ അന്നുതന്നെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പഴശ്ശിയുടെ മണ്ണില്‍ത്തന്നെ പാതയോരത്ത് വിശാലമായ സ്ഥലം ശേഷിക്കെയാണ് നഗരസഭ അവിടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആധുനിക രീതിയിലുള്ള മന്ദിരം പണിയുന്നതിന് പകരം ചരിത്രക്കുളത്തിന് മുകളില്‍ ചെറിയൊര കെട്ടിടം പണിത് തടിതപ്പുന്നത്.

പഴശ്ശി സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിപിഎം ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭ ഇന്ന് മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പരിപാടികളിലെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും സില്‍ബന്തികളെയും തിരുകിക്കയറ്റി പഴശ്ശിരാജാവിനെയും അതിനോടൊപ്പമുള്ള ചരിത്ര നേട്ടങ്ങളെയും തങ്ങളുടേതാക്കിത്തീര്‍ക്കാനാണ് നഗരസഭാ ഭരണത്തിലൂടെ സിപിഎം ശ്രമം. 25 ന് നഗരസഭയിലെ മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് അടക്കമുള്ള 13 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചരിത്രവിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം പ്രഭാഷണത്തിനായി സ്വന്തം പാര്‍ട്ടിക്കാരെയും അനുഭാവികളെയുമാണ് തിരുകിക്കയറ്റിയിരിക്കുന്നത്. അപവാദമായി ഒന്നുരണ്ടുപേര്‍ പുറത്തു നിന്ന് ഉണ്ടെന്ന് മാത്രം.

പഴശ്ശിരാജയുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം നന്നായി പഠിച്ചവരും അത് അവതരിപ്പിക്കാനും കഴിവുള്ളവരെ പടിക്ക് പുറത്താക്കിയാണ് നഗരസഭയുടെ പ്രത്യേകം ക്ലാസ് നല്‍കിയുള്ള പ്രഭാഷകരുടെ തെരഞ്ഞെടുപ്പ്. ഇവരെല്ലാം ചേര്‍ന്ന് പഴശ്ശിയുടെ ചരിത്രത്തെ തങ്ങള്‍ക്കനുസരിച്ച് വളക്കുകയും ഒടിക്കുകയും ചെയ്യുമെന്നുറപ്പാണ്. മുന്‍ എംഎല്‍എ കെ.കെ.ശൈലജ ടീച്ചര്‍ പരിപാടിയില്‍ രണ്ട് സ്ഥലത്ത് ഇടം നേടിയപ്പോള്‍ മറ്റ് മുന്‍ എംഎല്‍എമാര്‍ ആരും തന്നെ ചിത്രത്തിലില്ല. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലെ കൗണ്‍സിലര്‍മാരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചരിത്രസെമിനാറില്‍ സ്ഥലം കൗണ്‍സിലറെ ഉള്‍പ്പെടുത്തിയില്ല എന്ന് യുഡിഎഫുകാരും ആരോപിക്കുന്നു. പരിപാടി നടക്കുന്ന മറ്റ് സ്ഥലങ്ങളിലെ കൗണ്‍സിലര്‍മാര്‍ സിപിഎമ്മുകാരായതുകൊണ്ടാണ് അവരെ ഉള്‍പ്പെടുത്തിയതെന്നും എന്നാല്‍ ചരിത്രസെമിനാര്‍ നടക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ കോണ്‍ഗ്രസ്സുകാരനായതുകൊണ്ടാണ് അവഗണനയെന്നും യുഡിഎഫ് ആരോപിക്കുന്നു. പരിപാടിയുടെ ബ്രോഷറിലെ പഴശ്ശിരാജയുടെ ചരിത്രത്തെക്കുറിച്ചും പരക്കെ ആക്ഷേപമുണ്ട്. ചരിത്രരേഖകളില്‍ പറയുന്ന രീതിയിലല്ല പഴശ്ശിരാജാവിനെ ഛായാചിത്രത്തില്‍ അവതരിപ്പിച്ചതെന്നും ചരിത്രത്തോട് ഒട്ടും നീതിപുലര്‍ത്തുന്നതല്ല ചിത്രമെന്നും പരക്കെ ആക്ഷേപമുണ്ട്.

ബിജെപി അടക്കമുള്ള ഹിന്ദു സംഘടനകളെയും പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി നടക്കുന്ന ആദരിക്കല്‍ ചടങ്ങിലും സിപിഎം കാഴ്ചപ്പാടുള്ളവരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിപാടിയുടെ ഉദ്ഘാടനത്തിന് ലീഗ് മന്ത്രിയെ ക്ഷണിച്ചതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.