Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തൂപ്പുകാരിയില്‍ നിന്ന് പ്രധാന അദ്ധ്യാപികയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 09:41 pm IST
inLifestyle

സ്വപ്‌നങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ലന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് എല്‍സി ടീച്ചറുടെ അദ്ധ്യാപന ജീവിതം. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടത്തിയ പ്രയത്‌നമാണ് കെ.ഡി.എല്‍സി എന്ന തൂപ്പുകാരിയെ എല്‍സി ടീച്ചര്‍ എന്ന പ്രധാന അദ്ധ്യാപികയാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ പരേതരായ വടക്കേത്തല കണ്ണമ്പുഴ ദേവസി-കത്രീന ദമ്പതികളുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയവളായ എല്‍സിക്ക് അദ്ധ്യാപനവൃത്തി കൈയ്യെത്താത്ത ദൂരത്തായിരുന്നു.

ബാന്റ് മാസ്റ്ററും വയലില്‍ വിദഗ്ധനുമായ അപ്പന്റെ പാത പിന്‍തുടരാനായിരുന്നില്ല എല്‍സിക്കു താല്‍പ്പര്യം. പഠിച്ചു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹം ഉള്ളില്‍ കലശലായെങ്കിലും കുടുംബ സാഹചര്യം മൂലം പത്താം തരത്തില്‍ പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കി. ചെറുപ്രായത്തില്‍ത്തന്നെ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. പറമ്പിലും പാടത്തും പണിയെടുത്തും പറമ്പുകളിലെ ചവറുകള്‍ അടിച്ചുകൂട്ടി കത്തിച്ച് ചാരമാക്കി വിറ്റും, ഒരു വര്‍ഷം കഴിച്ചുകൂട്ടി. അതിനിടിയിലാണ് ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാം എന്ന ചിന്ത ഉടലെടുത്തത്. ട്യൂഷന്‍ ആരംഭിച്ചതോടെ വീണ്ടും പഠിക്കണമെന്ന മോഹം ഉണ്ടായി. അങ്ങനെ പ്രീഡിഗ്രി എഴുതിയെടുത്തു. 1981 ല്‍ ടൈപ്പ്‌റേറ്റിങ്ങും ഷോര്‍ട്ട്ഹാന്റും ഒരുമിച്ച് പാസ്സായി. പിന്നീടാണ് സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നത്. ആദ്യ വര്‍ഷം പരീക്ഷ എഴുതുന്നതിന് മുമ്പായി കുറച്ചു കാലം സ്വീപ്പര്‍ തസ്തികയില്‍ ജോലിചെയ്തു. 1985ല്‍ തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ താല്‍ക്കാലികമായിട്ടായിരുന്നു നിയമനം. വീട്ടിലെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഡിപ്ലോമ എന്ന സ്വപ്‌നം പാതിവഴിക്ക് ഉപേക്ഷിച്ചു. രണ്ടുമാസത്തിനു ശേഷം ചെവ്വൂര്‍ സെന്റ് സേവ്യര്‍ ഹൈസ്‌കൂളിലേക്ക് മാറ്റമായി. ഒപ്പം സ്ഥിരം നിയമനവും. പത്തര വര്‍ഷമാണ് ആ സ്‌കൂളില്‍ സേവനമനുഷ്ഠിച്ചത്.

പ്യൂണായിട്ടായിരുന്നു പിന്നീടുള്ള ഉയര്‍ച്ച.1996 മുതല്‍ മൂന്നു സ്‌കൂളുകളിലായി മൂന്നരവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ക്ലര്‍ക്കായി. മായന്നൂര്‍, വരന്തരപ്പിള്ളി, മണ്ണംവേട്ട സ്‌കൂളിലായി മൂന്നു വര്‍ഷം ക്ലര്‍ക്കായി സേവനം അനുഷ്ഠിച്ചു. മായന്നൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ വെച്ചാണ് ടിടിസിക്ക് ചേരാന്‍ തീരുമാനിച്ചത്. നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനുള്ള ക്വാട്ടയില്‍ പ്രവേശനവും കിട്ടി. നാല്‍പ്പതാം വയസ്സില്‍ ടീച്ചര്‍ പഠനത്തിനു പോകുന്നതിനെ പരിഹാസിക്കാനും ആളുകളുണ്ടായിരുന്നു.

2003 ല്‍ വരന്തരപ്പിള്ളി സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളില്‍ അസിസ്റ്റന്റ് തസ്തികയില്‍ അദ്ധ്യാപികയായുള്ള ആദ്യ നിയമനം. രണ്ടരമാസത്തിനു ശേഷം പുതുക്കാട് സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളിലേക്ക് സ്ഥലം മാറ്റം. അവിടെ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. നാലുകൊല്ലം വരന്തരപ്പിള്ളി സി ജെ എം എച്ച് എസി ല്‍ യു പി അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് 2011 ല്‍ പ്രധാന അദ്ധ്യാപികയായി നിയമിക്കപ്പെടുന്നത്. വെണ്ടോര്‍ സെന്റ് സേവ്യര്‍സ് എല്‍ പി സ്‌കൂളിലായിരുന്നു അത്. പൊന്നൂര്‍ എല്‍ എഫ്, പാലിശേരി എ എല്‍ പി എസ് എന്നിവിടങ്ങളിലും പ്രധാന അദ്ധ്യാപികയായിരുന്നു.

അദ്ധ്യാപന വൃത്തിയില്‍ മതിയായ സേവനകാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍  പ്രധാന അധ്യാപികയുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന ഒരു പരാതി ടീച്ചര്‍ക്കുണ്ട്. ഇപ്പോള്‍ വരന്തരപ്പിള്ളി സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയാണ്. ഭര്‍ത്താവ് ഔസേപ്പും മക്കളായ റോസ്മി, റോയ്, റോബിന്‍, റോസന്‍ എന്നിവരുമടങ്ങുന്ന കുടുംബം കാരംകുളംകടവിലാണ് താമസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.