Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നെയ്‌തെടുക്കുന്ന ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 07:50 pm IST
inLifestyle

കുത്താമ്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഏതാണ് 500 വര്‍ഷത്തെ ചരിത്രമാണുള്ളത്. ദേവാംഗ ചെട്ടിയാര്‍ എന്ന സമുദായത്തെ മൈസൂരില്‍ നിന്നും നെയ്‌ത്തുജോലികള്‍ക്കുവേണ്ടി മാത്രം ഇവിടെ എത്തിച്ചത് കൊച്ചി രാജാവാണ്. രാജകുടുംബത്തിന് കൈത്തറി വസ്ത്രങ്ങള്‍ നെയ്തുകൊടുക്കുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നില്‍. രാജഭരണം അവസാനിച്ചതോടെ നെയ്‌ത്തുജോലികള്‍ കുലത്തൊഴിലായി സ്വീകരിച്ച സമുദായം, സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് നെയ്‌ത്തുജോലികള്‍ സമുദായത്തിലെ പുരുഷന്മാര്‍ മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് വിപണിയിലിറങ്ങുന്ന കൂത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങള്‍ക്കു പിന്നില്‍ നെയ്‌ത്തുഗ്രാമത്തിലെ ഓരോ വീട്ടമ്മമാരുടെയും പ്രയത്‌നമുണ്ട്.

തൃശൂര്‍-പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയായ തിരുവില്വാമല പഞ്ചായത്തിലാണ് ലോകപ്രശസ്തമായ കൂത്താമ്പുള്ളി ഗ്രാമം. ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമഭൂമിയായ കൂത്താമ്പുള്ളിയില്‍ ഇന്ന് ഇരുനൂറോളം കുടുംബങ്ങളാണ് നെയ്‌ത്തുജോലി ചെയ്യുന്നത്. ഓരോ വീടുകളിലേയും വീട്ടമ്മമാര്‍ നെയ്‌ത്തുജോലികള്‍ക്കായി സമയം കണ്ടെത്തുന്നു. ഇരുപതു വയസു മുതല്‍ അറുപത്തിയഞ്ചു വയസുവരെയുള്ള സ്ത്രീകള്‍ രാപകലില്ലാതെ നെയ്‌ത്തിന്റെ ഭാഗമായി മാറുകയാണ്. ഗ്രാമപഞ്ചായത്തഗം സുജാതാ രമേഷ് അടക്കം അതില്‍ അംഗങ്ങളാണ്.

തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന പാവ് വെള്ളത്തിലും കഞ്ഞിയിലുമിട്ട് ഉറപ്പുവരുത്തിയശേഷം ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതോടെയാണ് വസ്ത്രനിര്‍മ്മാണം ആരംഭിക്കുക. ഈ ജോലി ചെയ്യുന്നത് സ്ത്രീകളാണ്. ചര്‍ക്കയില്‍ നൂര്‍ത്ത നൂല് തറിയില്‍ ഘടിപ്പിച്ചിരിക്കുന്ന നൂലില്‍ കോര്‍ക്കേണ്ടതുണ്ട്. ഏറ്റവും സമയമെടുത്തും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ് ഈ ജോലി. ഇതും ഗ്രാമത്തിലെ സ്ത്രീകളാണ് ചെയ്യുന്നത്. അതിനുശേഷമാണ് തറിയില്‍ നെയ്‌ത്തുജോലികള്‍ ആരംഭിക്കുന്നത്. നെയ്‌ത്ത് ആരംഭിച്ചാല്‍ ഏഴ് സാരിവരെ നെയ്‌തെടുക്കാം. പത്തു മുതല്‍ പതിനഞ്ചു ദിവസം വരെയാണ് ഇവര്‍ ഇതിനായി ചെലവഴിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി പത്തു വരെയാണ് ജോലി സമയം. ഓണക്കാലമായാല്‍ രാപ്പകലില്ലാതെ അധ്വാനിക്കേണ്ടി വരും ഇവര്‍ക്ക്.

സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും രാപ്പകലില്ലാതെ അധ്വാനിച്ചാല്‍ മാത്രമേ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്താനാവൂ. പുതുതലമുറ നെയ്‌ത്തുമേഖലയിലേക്ക് കടന്നു വരുന്നില്ലെന്നതും കൂത്താമ്പുള്ളിയുടെ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ 900 കുടുംബങ്ങളാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. ഇന്ന് 200 കുടുംബങ്ങളായി ചുരുങ്ങി. കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നാണ് ഗ്രാമത്തിലെ സ്ത്രീ നെയ്‌ത്തുകാരുടെ പരാതി. കൈത്തറി മേഖലയുടെ പുനരധിവാസം സംബന്ധിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത പുതിയ നടപടികളാണ് ഇപ്പോള്‍ കൂത്താമ്പുള്ളി നെയ്‌ത്തുഗ്രാമത്തിന്റെ ഏക ആശ്വാസം….

രാജേഷ് കുറുമാലി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.