Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നവാസിന്റെ വസതി വളഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 10:11 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോഭകാരികളില്‍ മൂന്നുപേരെ പോലീസ് വെടിവെച്ചുകൊന്നു. മുന്നൂറിലധികംപേര്‍ക്ക് പരിക്കുണ്ട്. പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ തെരുവിലറിങ്ങിയ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതി വളഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ലാത്തിച്ചാര്‍ജ്ജു ചെയ്ത പോലീസിനെ പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. കല്ലേറും സായുധാക്രമണവും സഹിക്കാനാകാതെവന്നപ്പോള്‍ പോലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ നൂറുകണക്കിനുപേരെ ആശുപത്രിയിലാക്കി. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.

നിരപരാധികളുടെ കൊലയ്‌ക്ക് ഉത്തരവാദിയായ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്‌ക്കണമെന്ന് തെഹ്‌റിക് ഇ ഇന്‍സാഫ് ചീഫ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. നിരപരാധികളുടെ നേര്‍ക്ക് വെടിയുതിര്‍ത്ത പോലീസ് നടപടി അപലപനീയമാണ്. ഷെറീഫിന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല, അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശമാണ് വിനിയോഗിക്കുന്നതെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മതനേതാക്കള്‍ ബലിദാന സമരത്തില്‍നിന്ന് പിന്നോട്ടു പോകരുതെന്ന് അണികളെ ആഹ്വാനം ചെയ്തു.

ഇതിനിടെ ഷെറീഫിന്റെ രാജി ആവശ്യം ഇന്നലെ രാത്രി സര്‍ക്കാര്‍ അസന്ദിഗ്‌ദ്ധമായി തള്ളി. ഷെറീഫ് ഇന്നലെ രാത്രി ലാഹോറിലേക്ക് പലായനം ചെയ്ത വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു. ഷെറീഫിനൊ അദ്ദേഹത്തിന്റെ കുടുംബത്തിനൊ ഒരു ഭീഷണിയും ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇവര്‍ ഇസ്ലാമാബാദില്‍ നടത്തിയ പ്രകടനത്തിനിടെയാണ് പോലീസ് വെടിവെപ്പ് ഉണ്ടായത്. ഇതില്‍ മൂന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവാസ് ഷെരീഫ് എത്രയും വേഗം സ്ഥാനം രാജിവെയ്‌ക്കണമെന്ന് ഇമ്രാന്‍ഖാനും മതനേതാവ് ഖ്വാദ്രിയും ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവമുണ്ടായത്. നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പട്ടാളം തടയുകയായിരുന്നു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് പ്രക്ഷോഭകാരികള്‍ നടത്തുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രി പര്‍വേസ് റഷീദ് പറഞ്ഞു. പോലീസും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പുണ്ടായത്. കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ചാണ് പോലീസ് പ്രക്ഷോഭകാരികളെ നേരിട്ടത്.

പാക് തലസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇമ്രാന്‍ഖാന്റെയും ഖ്വാദ്രിയുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് 14 ന് ആരംഭിച്ചതാണ് പ്രക്ഷോഭം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം ഉണ്ടായതായാണ് അവര്‍ പറയുന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രക്ഷോഭം താന്‍ നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇമ്രാന്‍ഖാന്‍ മുന്നില്‍ നടന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഖാന്റെ ആഹ്വാനത്തെ പിന്തുടര്‍ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഖ്വാദ്രിയുടെ സമാനസ്വഭാവമുള്ള പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ ആഹ്വാനവും ഉണ്ടായത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ ആയിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. തങ്ങളുടെ പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്നാണ് ഇമ്രാന്‍ഖാന്‍ പറയുന്നത്. നിയമം തെറ്റിച്ചുകൊണ്ടുള്ള പ്രക്ഷോഭം നടത്തരുതെന്നും അദ്ദേഹം പ്രക്ഷോഭകാരികളോട് അഭ്യര്‍ത്ഥിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.