Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആമി പറയാന്‍ ബാക്കിവച്ചത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 07:28 pm IST
inLifestyle

“യാത്ര പറഞ്ഞ്‌ പോയതിന്‌ ശേഷവും പടിവാതില്‍ക്കല്‍

അവരോരോരുത്തരും ഒരു നിമിഷം തങ്ങിനില്‍ക്കുന്നു;

എന്തോ ഓര്‍ത്തെന്നപോലെ അവര്‍ തിരിഞ്ഞുനോക്കുന്നു

പക്ഷേ, അവര്‍ മടങ്ങുന്നില്ല, ഒരിക്കലുമവര്‍ മടങ്ങുന്നില്ല “

അനുഭവങ്ങളും കൂടിക്കാഴ്‌ച്ചകളും കഥയും കവിതയുമാക്കിയ അനുഗൃഹീത എഴുത്തുകാരി ആരുടെ വിയോഗത്തിലായിരിക്കും ഇങ്ങനെ കുറിച്ചതെന്നറിയില്ല. എങ്കിലും തോന്നുന്നു എന്തോ ഓര്‍ത്ത്‌ എവിടെയോ തിരിഞ്ഞുനോക്കി നില്‍ക്കുന്നുണ്ടാകും മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെന്ന്‌.

സര്‍ഗധനയായ എഴുത്തുകാരിയുടെ വിയോഗത്തിന്‌ നാലാണ്ട്‌. പറഞ്ഞതൊക്കെ നേരോ നുണയോ എന്ന സംശയം കേട്ടവര്‍ക്ക്‌ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്കിലും പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു ആമി. പറഞ്ഞു തീര്‍ത്തല്ല കമല പോയതെന്ന്‌ ഏറെ അടുപ്പമുള്ളവര്‍ സങ്കടം പറയുന്നു. മാധവിക്കുട്ടിയായും കമലാദാസായും ഒടുവില്‍ കമല സുരയ്യയായും അവര്‍ പറഞ്ഞതെല്ലാം പെറുക്കിക്കൂട്ടാന്‍ അക്ഷരപ്രേമികള്‍ മത്സരിച്ചു. സൗന്ദര്യവും സാഹിത്യവും വിനയവും ഒത്തുചേര്‍ന്ന ഒരു ചെറുപ്പക്കാരി പറയാന്‍ തുടങ്ങിയപ്പോള്‍ കേള്‍ക്കാന്‍ കാത്‌ കൂര്‍പ്പിച്ചത്‌ മലയാളി മാത്രമല്ല, ലോകമെമ്പാടും അവര്‍ പറഞ്ഞ എന്റെ കഥ വായിക്കപ്പെട്ടു. ആരാധകരുടെ എണ്ണം കടലുപോലെ വലുതായിക്കൊണ്ടിരുന്നു. നിലയ്‌ക്കാത്ത പ്രണയത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി അങ്ങനെ എക്കാലത്തെയും പ്രണയമാതൃകയുമായി.

അനുഭവങ്ങളെല്ലാം ഇങ്ങനെ വിളിച്ചു കൂവരുതേ കമലേ എന്ന്‌ മറ്റുള്ളവര്‍ ഉപദേശിച്ചത്‌ കുറച്ചൊന്നുമല്ല. പക്ഷേ തന്റേടിയും ധീരയുമായ ഒരെഴുത്തുകാരിയായിരുന്നില്ല മാധവിക്കുട്ടി. ഹൃദയശുദ്ധിയുള്ള സ്നേഹധനയായ ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു അവര്‍. അതിനൊപ്പം അപൂര്‍വ്വമായ ഒരു പ്രതിഭാശക്തി അവരെ വലയം ചെയ്തിരുന്നു. പറഞ്ഞതെല്ലാം വിവാദമാകുമ്പോള്‍ കൂസലില്ലാതെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ല കമല. വിഷമിച്ചിരുന്നു, വല്ലാതെന്ന്‌ സുഹൃത്തുക്കള്‍. ഓരോ വിമര്‍ശനവും പുലഭ്യം പറച്ചിലും അവഗണനയും വല്ലാതെ അലട്ടിയിരുന്നെന്നും ഈ നിരന്തര സമ്മര്‍ദ്ദങ്ങളാണ്‌ അവരെ രോഗിയാക്കിയതെന്നും അടുപ്പക്കാര്‍ ആണയിട്ടുറപ്പിക്കുന്നു.

ശരിയായിരിക്കാം, 75 വയസ്‌ മരിക്കാനുള്ള പ്രായമാണോ. ഈ വയസിനുള്ളില്‍ കമലയെച്ചൊല്ലി എത്ര വിമര്‍ശനങ്ങള്‍, വിവാദങ്ങള്‍. സാധുവായിരുന്നു അവര്‍. പൂനെയിലെ ഫ്ലാറ്റിലെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ കേരളത്തെ സ്വപ്നം കണ്ട്‌, പ്രിയസുഹൃത്തുക്കളെ കാണാന്‍ കൊതിച്ച്‌ ശ്വാസം മുട്ടി കഴിയുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. മരിക്കുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഫോണിലൂടെയെങ്കിലും അവരോട്‌ സംസാരിക്കാന്‍ ഈ ലേഖികക്കും ഭാഗ്യമുണ്ടായി, തീരെ ദുര്‍ബലമായ ശബ്ദത്തില്‍ തീരെ വയ്യ, പറ്റണില്ല കുട്ടീ അവിടെയാണെനിക്കെന്നും ഇഷ്ടം എന്ന്‌ പറഞ്ഞാണ്‌ അവര്‍ അന്ന്‌ ഫോണ്‍ വച്ചത്‌.

മാധവിക്കുട്ടി (എത്രയൊക്കെ പേരുകളുണ്ടെങ്കിലും അങ്ങനെ വിളിക്കാനാണിഷ്ടം) എന്ന എഴുത്തുകാരി തുറന്നിട്ട ലോകം വിശാലമായിരുന്നു. അസാധാരണമായ വാക്കുകളും വരികളും പറഞ്ഞു തീര്‍ക്കാത്ത കഥയും ബാക്കി വച്ച്‌ അവര്‍ പോയിട്ട്‌ നാല്‌ വര്‍ഷമെന്ന്‌ വിശ്വസിക്കാനാകുന്നില്ല. വിയോഗവാര്‍ത്തയുടെ ആദ്യകേള്‍വിയിലെന്നപോലെ നെഞ്ചില്‍ ഇന്നും നൊമ്പരം കനക്കാത്തവരുണ്ടോ. നിങ്ങളോരോരുത്തരും മണ്ണായിത്തീരുമ്പോഴും ഞാന്‍ ബാക്കിയാകുമെന്ന്‌ മാധവിക്കുട്ടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കവിതയായി കുറിച്ചത്‌ സത്യമാകുന്നത്‌ ഇങ്ങനെയൊക്കെയാകും..

രതി. എ. കുറുപ്പ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.