Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാത്തിരിപ്പ്‌ സഫലമായി: ദിനേശ്‌ കാര്‍ത്തിക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 10:28 pm IST
inCricket

ന്യൂദല്‍ഹി: കഠിനാധ്വാനവും ആത്മവിശ്വാസവും അവസാനം ദിനേശ്‌ കാര്‍ത്തിക്കിന്‌ തുണയായി. നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ദിനേശ്‌ ദേശീയമത്സരത്തിലേക്ക്‌ തിരിച്ചെത്തി. 27 കാരനായ വിക്കറ്റ്കീപ്പര്‍ കൂടിയായ ഈ ബാറ്റ്സ്മാന്റെ ഏറെ നാളത്തെ ദുഃഖത്തിനാണ്‌ അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പങ്കെടുക്കാനുള്ള 15 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അറുതിയാകുന്നത്‌.

ഈ നിമിഷം ഏറെ സന്തോഷപ്രദമാണ്‌. ഈ ദിവസത്തിന്‌ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതെനിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌, മുംബൈയില്‍ നിന്നും ഫോണിലൂടെ കാര്‍ത്തിക്‌ പറഞ്ഞു.

ആകെയുള്ള 52 കളികളില്‍ കാര്‍ത്തിക്‌ അവസാനം കളിച്ചത്‌ 2010 ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ്‌. അന്ന്‌ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി മിന്നുന്ന പ്രകടനമാണ്‌ കാര്‍ത്തിക്‌ കാഴ്ചവച്ചത്‌. അദ്ദേഹം പത്തു മത്സരങ്ങളില്‍ നിന്നായി രണ്ട്‌ അര്‍ധസെഞ്ച്വറികളടക്കം 331 റണ്‍സ്‌ നേടി. 86 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം മാത്രമല്ല കാര്‍ത്തിക്കിന്‌ തുണയേകിയത്‌. ഫസ്റ്റ്‌ ക്ലാസ്‌ സീസണിലും കാര്‍ത്തിക്‌ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. എട്ട്‌ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി കാര്‍ത്തിക്‌ 577 റണ്‍സ്‌ സ്കോര്‍ ചെയ്തു. ശരാശരി 64 എന്ന അടിസ്ഥാനത്തിലായിരുന്നു ഇത്‌. 187 ആണ്‌ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

മറ്റ്‌ പ്രാദേശിക മത്സരങ്ങളിലെ പ്രകടനവും തന്നെ തുണച്ചെന്ന്‌ കാര്‍ത്തിക്‌ പറഞ്ഞു. അതേ മികവ്‌ ഐപിഎല്ലിലും നിലനിര്‍ത്താന്‍ കഴിഞ്ഞു. ടീമിലെ രണ്ട്‌ കീപ്പര്‍മാരിലൊരാളായ കാര്‍ത്തിക്‌ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം മികവ്‌ പുലര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്‌. തനിക്ക്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ എവിടെ സ്ഥാനം നല്‍കിയാലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്റിംഗ്‌ പ്രകടനത്തില്‍ തനിക്ക്‌ എല്ലായ്‌പ്പോഴും ആത്മവിശ്വാസമുണ്ട്‌. ഇതിനെല്ലാം പുറമെ താന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്‌. അതിനാല്‍ തന്നെ ഏത്‌ മേഖലയിലും കളിക്കാന്‍ തനിക്ക്‌ കഴിയും. ധോണിയെപ്പോലൊരാളിന്‌ പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്‍ത്തിക്‌ ചൂണ്ടിക്കാട്ടി. അതേക്കുറിച്ചൊന്നും അധികം ആലോചിക്കാറില്ല. ടീമില്‍ തിരിച്ചെത്തണമെന്നു മാത്രമായിരുന്നു ചിന്ത. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി നന്നായി കളിക്കുകയെന്നതു മാത്രമാണ്‌ ചിന്ത. അവര്‍ക്ക്‌ ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുകയെന്നതും, കാര്‍ത്തിക്‌ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.