Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധ്യാത്മജീവിതം നേരത്തെ തുടങ്ങുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 08:55 pm IST
in Samskriti

ജീവിതസുഖങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞശേഷം വയസ്സുകാലത്ത്‌ ആധ്യാത്മജീവിതം തുടങ്ങാമെന്ന്‌ വിചാരിക്കുന്ന ഒരുപാടാളുകളുണ്ട്‌. എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്ന അവസരം ഒരിക്കലും വന്നില്ലെന്നുവരാം. കാരണം, ശക്തിയുടെ പ്രധാനഭാഗം ശാരീരികസുഖങ്ങളില്‍ ചെവഴിച്ചശേഷം, കഠിനമായ ആധ്യാത്മസാധനയ്‌ക്ക്‌ അധികം ശക്തിയൊന്നും, ബാക്കിയുണ്ടാവില്ല. പലരും അധ്യാത്മ ജീവിതം തുടങ്ങുന്നത്‌ വളരെ വൈകിയാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ അതില്‍നിന്ന്‌ വലിയ പ്രയോജനം ലഭിക്കാതെ പോകുന്നു. തങ്ങളുടെ ജീവിതം പാഴായിപ്പോയെന്ന്‌ പലരും മനസിലാക്കുന്നത്‌ വളരെ വൈകിയാണ്‌ എന്നാല്‍ അവരും വയസായിട്ടും തനിക്ക്‌ ചെറുപ്പമാണെന്ന്‌ പഴുതേ വിചാരിച്ച്‌ ശാരീരിക സുഖത്തിന്റെ പിന്നാലെ പായുന്ന വൃദ്ധവിഡ്ഡിയെക്കാള്‍ ഭേദമാണ്‌. പാശ്ചത്യദേശത്ത്‌ ഇത്തരം ദയനീയരായ ആളുകളെ ഒരുപാട്‌ കാണാം.

കഴിയുന്നത്ര നേരത്തെ ആധ്യാത്മിക ജീവിതം തുടങ്ങണം. നേരത്തെ തന്നെ മനസ്സില്‍ അധ്യാത്മിക ബീജം കുത്തിയിട്ടിട്ടില്ലെങ്കില്‍ പില്‍ക്കാലത്ത്‌ ആധ്യാത്മിക ഭാവം ജനിപ്പിക്കാന്‍ സാധിക്കില്ല. ബംഗാളിലെ പ്രസിദ്ധ നാടകകൃത്തും നടനുമായ ഗിരിഷ്ചന്ദ്ര ഘോഷിനോട്‌ അധികം അടുക്കുന്നതിനോട്‌ എതിരായി ശ്രീരാമകൃഷ്ണന്‍ ഒരുദിവസം നരേന്ദ്രന്‌ താക്കീത്‌ കൊടുത്തു – ഗുരുദേവന്‍: നീ ഗിരീശനെ ഇടയ്‌ക്കൊക്കെ കാണാറുണ്ടോ? ഉള്ളിവച്ചിരിക്കുന്ന പാത്രം എത്രയൊക്കെ കഴുകിയാലും അല്‍പം ഗന്ധം ബാക്കിനില്‍ക്കും. ഇവിടെ വരുന്ന കുട്ടികള്‍ കാമിനീ-കാഞ്ചന സ്പര്‍ശമേല്‍ക്കാത്ത ശുദ്ധാത്മാക്കളാണ്‌. കാമിനീ-കാഞ്ചനവുമായി അധികകാലം ഇടപഴകിയവര്‍ക്ക്‌ ‘ഉള്ളിയുടെ മണം’ ഉണ്ടാകും. അവര്‍ കാക്കകൊത്തിയ മാങ്ങ പോലെയാണ്‌ അത്തരം പഴം അമ്പലത്തില്‍ നിവേദിക്കാന്‍ കൊള്ളില്ല. നിങ്ങള്‍ക്കൊട്ടു തിന്നാനും തോന്നില്ല. പിന്നെ ഒരു പുതിയ മണ്‍പാത്രവുമുണ്ട്‌. തൈരുണ്ടാക്കിയ മണ്‍പാത്രവുമുണ്ട്‌ എന്നുവിചാരിക്കുക. രണ്ടാമത്തേതില്‍ പാല്‍ സൂക്ഷിക്കാന്‍ മടിക്കും. പലപ്പോഴും പാല്‍ കേടുവന്നുപോകും.

ഗിരീശന്‍ പിന്നീട്‌ ഈ സംഭാഷണത്തെപ്പറ്റി കേട്ടു. ഉള്ളിമണം പോകുമോ എന്ന്‌ അദ്ദേഹം ഗുരുവിനോട്‌ ചോദിച്ചു. പാത്രം തീയില്‍ ചൂടാക്കിയാല്‍ മണം പോകുമെന്ന്‌ ഗുരുദേവന്‍ പറഞ്ഞു.

ഒരിക്കല്‍ തന്റെ പ്രാകൃത പ്രേരണകളുടെ അടിമയായി കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടാന്‍ വളരെ വിഷമമാണ്‌. പ്രാകൃത പ്രേരണകളില്‍ നിന്ന്‌ മുക്തമാകാന്‍ മാത്രം വാര്‍ദ്ധക്യം ദീര്‍ഘമല്ല. ബോധാതീതമായ അനുഭൂതി സമ്പാദിച്ച്‌ ശോക-ബന്ധ മുക്തനാവുകയാണ്‌ നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ തന്നെ അതിലുള്ള ശ്രമം തുടങ്ങണം. ലക്ഷ്യപ്രാപ്തിക്കുമുമ്പേ മരിച്ചാലോ?

ഗീതപറയുന്നത്‌ ഓര്‍ക്കുക.

“സ്വല്‍പമപ്യസ്യ ധര്‍മ്യസ്യ ത്രായതേ മഹതോ ഭയാത്‌” (2:40) ഈ ധര്‍മം അല്‍പമെങ്കിലും അനുഷ്ഠിച്ചാല്‍ വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു. അധ്യാത്മിക ജീവിതത്തിനായി കാര്യമായി പ്രയത്നി തങ്ങളുടെ സര്‍വസ്വവും ഈശ്വരാര്‍പ്പണം ചെയ്തവര്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. ജീവിതകാലത്ത്‌ തീവ്രമായ അധ്യാത്മ ജീവിതം നയിച്ചിട്ടുണ്ടെങ്കില്‍ മരമശേഷവും ആത്മാന്വേഷണം തുടരാവുന്ന വേറെ മണ്ഡലങ്ങളുണ്ട്‌. മരണസമയത്ത്‌ എവിടെവച്ചാണോ വിട്ടത്‌ അവിടെ നിന്ന്‌ വീണ്ടും അതേ മാര്‍ഗ്ഗത്തില്‍ തുടരുന്നു. മരണം നമ്മുടെ ചുറ്റുപാടുകളില്‍ ഒരു മാറ്റം മാത്രമുണ്ടാക്കുന്നു. എന്നാല്‍ നമ്മുടെ ബോധകേന്ദ്രമായ ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്‌. നാം എവിടെയാണെങ്കിലും അനന്തനായ ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്‌. ഈ ആശയം ഗ്രഹിച്ചാല്‍ മരണഭയം ഇല്ലാതാകും. നാം ജീവിതത്തെയോ മരണത്തെയോ കാംഷിക്കേണ്ട. പ്രാരബ്ധം അതിന്റെ വഴിയേ നടക്കട്ടെ. നമുക്ക്‌ നമ്മുടെ ഹൃദയം സദാ ഈസ്വരനില്‍ ഉറപ്പിക്കുക. നിര്‍ഭയരായി ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിനുനേരെ നടക്കാം. ഉറങ്ങുന്നതുവരെ, മരിക്കുന്നവരെ, വേദാന്ത ചന്തയില്‍ മുഴുകുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

India

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

India

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.